2016 ജനുവരി 31 ഞായർ CMYk വാ രാ ന്ത്യ തിരിച്ചുവരാത്ത യാത്ര പ�ോയ നടി കല്പനയെക്കുറിച്ചുള്ള സ്നേഹം തൊടുന്ന ഒാർമ്മകൾ... നിമയായിരുന്നു എന്നും മന സിൽ. ആദ്യ സിനിമ സംവി ധാനം ചെയ്യുമ്പോൾ എന് റെപ്രിയ സുഹൃത് ത് എം. മ�ോഹനന്റെ ക ഥയായിരുന്നു ആല�ോചിച്ചിരു ന്നത.് കത്താത്തകാർത്തികവിളക്,ക് പൂജ യ്ക്കെടുക്കാത്ത പൂക്കൾ എന്നീ കഥകൾ ചേർത്തൊരുക്കിയതിരക്കഥയുമായി ഒരു ദിവസംമ�ോഹൻഎന്നെകാണാനെത്തി. ബാക്കി കാര്യങ്ങൾപിന്നെശരിയാക്കാമെ ന്ന് പറഞ്ഞ് സ്വതസിദ്ധമായചിരിയുമായി മ�ോഹൻമടങ്ങി.ആ സിനിമയക് ് ക് 'യാഗം" എന്ന് ഞാൻപേരിട്ടു.മ�ോഹനുംഅതുസമ്മ തമായി. നഗരൂർനക്സലാക്രമണം കഴിഞ്ഞിട്ട് ഒരുപാട് നാളായിട്ടില്ല.യാഗത്തിൽഅഭിന യിച്ചതിലേറെയും പുതുമുഖങ്ങളായിരുന്നു. കല്പനയുടെ കുടുംബത്തെക്കുറിച്ച് നേരത്തേ അറിയാമായിരുന്നു.കലാകാരൻമാരായിരു ന്നുഅച്ഛൻചവറവി.പിനായരുംഅമ്മ വിജ യലക്മഷ് ിയും. 'യാഗ"ത്തിൽകണ്ണമ്മഎന്ന പ്രധാന റ�ോളിലേക്ക് ഒരു കൊച്ചു പെൺകുട്ടി യെ വേണം. വിജയലക്ഷ്മിയുംകുടുംബവും അംബുജവിലാസം റ�ോഡിലെപി.ആർ.എ സ് ക�ോർട്ടിന് അടുത്തായിരുന്നു അന്ന് താമ സിച്ചിരുന്നത.് തമിഴുംമലയാളവുംഅറിയുന്ന ഒരു കുട്ടിയെ വേണമായിരുന്നു. ആ സമയ ത്ത് ഒരിക്കൽസ്റ്റുഡിയ�ോയിൽവച്ചാണ് വി ജയലക്ഷ്മിയെകാണുന്നത.് മക്കൾകലാ കാരികളാണെന്നുംഅവർപറഞ്ഞിരുന്നു. കണ്ണമ്മയെ അവതരിപ്പിക്കാൻ ഒരു കുട്ടിയെ വേണമെ ന്നറിഞ്ഞപ്പോഴാണ് കല്പനയെക്കു യുടെ പ്രകടനംകണ്ടത�ോടെആവേഷത്തി ന്റെ പ്രാധാന്യംഅൽപ്പംകൂടിവലുതാക്കി. കല്പനയെക്കുറിച്ച് പറയുമ്പോൾഅഭിന യത്തോടൊപ്പംചേർത്തുവയക്കേ ് ണ്ടമറ്റൊ ന്ന് എല്ലാത്തിന�ോടുമുള്ള വളരെപ�ോസിറ്റീ വായഒരുസമീപനമായിരുന്നു.നന്നേ ചെറി യ പ്രായത്തിലായിരുന്നു സിനിമയിൽഅ ഭിനയിക്കുന്നത.് എന്തും ചെയ്തുന�ോക്കാ നുള്ളആർജ്ജവംആചെറിയപ്രായത്തിൽ തന്നെകണ്ടിരുന്നു. പറഞ്ഞുകൊടുക്കുന്നത് കേൾക്കാനുംസ്വന്തമായശൈലിയിൽപ കർത്താനുമുള്ള ഒരു ശ്രദ്ധ എല്ലായ്പ്പോഴു മുണ്ടായിരുന്നു.വളരെവ്യത്യസത ് മായഒരു വ്യക്തിത്വമായിരുന്നുഅവരുടേത.് ഗുരുത്വ ത്തിലും മറ്റുള്ളവര�ോടുള്ളസ്നേഹത്തിലും ബഹുമാനത്തിലുംഇടപെടലിലുംഒരു ആ ന്തരിക സൗന്ദര്യംഅവർപ്രകടിപ്പിച്ചിരുന്നു. പെരുമാറ്റംപ�ോലുംസുന്ദരമായിരിക്കണമെ ന്ന് കാണിച്ചുതന്നു. ശിവൻഅങ്കിളാണ് സിനിമയിൽഅഭി നയിപ്പിച്ചതെന്ന് എല്ലാഅഭിമുഖങ്ങളിലും കല്പനപറയും.ഒരുദിവസംഞാൻതന്നെ വിളിച്ചുപറഞ്ഞു,ഇനിഇങ്ങനെപറയരുത,് എന്നെകളിയാക്കുന്നതുപ�ോലയാണിതെ ന്ന്.അതുസത്യമല്ലേപിന്നെഎന്താഎന്നാ യിരുന്നുചിരിയ�ോടെയുള്ളമറുപടി.രണ്ടുമാ സംമുമ്പായിരുന്നുകല്പനയുമായിഅവസാന മായി സംസാരിച്ചത.് അന്ന് കല്പനയുടെ പ്രിയപ്പെട്ടവരായി വീ ട്ടിൽ പത്തോ,പന്ത്രണ്ടോതത്തകളുണ്ടാ യി രുന്നു.കൂട്ടിലടച്ചല്ല,വീട്ടിൽതുറന്നുവിട്ടായിരു ന്നുഅവൾ ഓമനകളെ വളർത്തിയിരുന്നത.് എന്റെപത്നി ചന്ദ്രമണിയുടെസ്മരണാഞ്ജ ലിയിൽപങ്കെടുക്കാൻഎല്ലാവർഷവും പതി വായിവീട്ടിലെത്തും.സാധാരണഒരാൾയാ ത്രയാകുമ്പോൾഅവരെ ക്കുറിച്ച് നല്ലതുമാത്ര മേമറ്റുള്ളവർഓർക്കാറുള്ളൂ.അതിനപ്പുറം വാ ക്കിലുംപ്രവൃത്തിയിലുംസത്യസന്ധതയുംസ്വ ന്തംമനസും ചേർത്തുവച്ചതുകൊണ്ടാവണം ആവേർപാടിൽഎല്ലാവരും വല്ലാതെവേദ നിക്കുന്നത.് (പ്രശസ്തസിനിമാ ഛായാഗ്രാഹകനുംസംവി ധായകനു ം നിർമ്മാതാവുമാണ ് ലേഖകൻ) ചിരിയിലൊളിപ്പിച്ച കണ്ണീർ ആശാ മ�ോഹൻ പത്തുവർഷംമുമ്പ് താരങ്ങളുടെഗൾഫ് ഷ�ോയ്ക്കുള്ളറിഹേഴ്സൽക്യാമ്പിൽവ ച്ചായിരുന്നു കല്പനഎന്നതാരത്തെഅടു ത്തുകാണുന്നത.് ഇന്റേൺഷിപ്പുകാരായ ഞാനുംസുഹൃത്തുമാണ് ആറിഹേഴ്സൽ ക്യാമ്പിന്റിപ്പോർട്ട് ചെയ്യാൻ പ�ോയത.് തുടക്കക്കാരിയുടെഅങ്കലാപ്പിൽനിന്ന് ഞങ്ങളെ ഒരുചിരിയിലൂ ടെ അടുപ്പക്കാരാക്കാൻ അവർക്ക് കഴിഞ്ഞു.ഒരു സിനിമാതാരമെന്നനാട്യ മേതുമില്ലാതെആദ്യമായി കണ്ട ഞങ്ങൾക്കൊപ്പം സംസാരിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനുംചേ ച്ചി സമയംകണ് ടെത്തി.ചു റ്റിലുമുള്ള എല്ലാവര�ോടുമു ള്ള അവരുടെഇടപെടൽ അങ്ങനെയായിരുന്നുവെ ന്ന് ആ ദിവസംമുതൽ അ റിഞ്ഞുതുടങ്ങി. ഒരിക്കൽ അഭിമുഖ മെടുത്തവരെ താരങ്ങൾ പിന്നീട് ഓർക്കില്ലഎന്ന ധാരണ മാറ്റിത്തന്നതും ചേച്ചിയാണ്. രണ്ടാമത് ഞങ്ങൾസംസാരിച്ചത് കേരളകൗമുദി യിലെത്തിയസമയമായിരുന്നു.എഡിറ്റോ റിയൽവിഭാഗത്തിലായിരുന്നുഅന്ന് .ഞ ങ്ങൾക്കൊപ്പമുണ്ടായിരുന്നഅശ�ോകൻ സാർഒരുഫീച്ചറിനുവേണ്ടി കല്പനചേച്ചി യെവിളിച്ചു.അവരെപരിചയമുണ്ടെന്നകാ ര്യം ഞാൻ പറഞ്ഞിരുന്നില്ല.പക്ഷേ,വി ളിക്കുന്നത് ഇന്നയാളായിരിക്കുമെന്ന് പ റഞ്ഞപ്പോൾ അവർകൃത്യമായി ഓർത്തു. ഫ�ോണിൽ ഏറെനേരം സംസാരിക്കുക യുംചെയ്തു.സിനിമാതാരങ്ങൾഇങ്ങ നെയാണ�ോ എന്നൊരു അദ്ഭുതമായിരു ന്നുമനസിൽ.മാത്രമല്ല നല്ലൊരു ഫീച്ചർ നൽകുകയുംചെയ്തു.ഫ�ോൺവയ്ക്കു മ്പോൾഓർമ്മിപ്പിച്ചത് ഇനിയുംവിളിക്ക ണമെന്നാണ.് ആ വാക്കുകൾ വെറുംഔപചാരികത എന്ന ത�ോന്നലായിരുന്നു അന്ന്. ചേച്ചി യുടെയഥാർത്ഥസ്നേഹംമനസിലാക്കി യിരുന്നില്ല എന്നതാണ് നേര.് അധികം വൈകാതെ ചേച്ചിയുടെവിളിയെത്തി.അ ടുത്തദിവസംതിരുവനന്ത പുരത്ത് വരുന്നു ണ്ടെന്നുംനേരിൽകാണാമെന്നുംപറയാ നായിരുന്നു വിളി. ആകെത്രില്ലടിച്ചുപ�ോയ സമയം.ആ ഫ�ോൺ ക�ോളാണ് ഞങ്ങളു ടെസൗഹൃദം ദൃഢമാക്കിയത.് നേരിൽക ണ്ടപ്പോൾ, ആ സ്നേഹം അടുത്തറിഞ്ഞ പ്പോൾഎന്തെന്നില്ലാത്ത ആഹ്ളാദംത�ോ ന്നി.ഓര�ോനിമിഷവുംമറ്റുള്ളവരെ ചിരി പ്പിക്കാനായുള്ളചേച്ചിയുടെകഴിവിൽഅ തിശയംത�ോന്നി.വലിപ്പവ്യത്യാസമില്ലാ തെ എല്ലാവര�ോടുംഒരേപ�ോലെ പെരു മാറാനുള്ളഅവരുടെ മനസിന്റെ വലിപ്പം കണ്ട് നമ്മൾഎത്രചെറിയവരാണെന്ന് കലാരഞ്ജിനി, കല്പന, ഉർവ്വശി ആകുലപ്പെ ട്ടു. ആറ്റുകാൽദേവിയുടെവലിയ ഭക്തയാ യിരുന്നു ചേച്ചി.എല്ലാവർഷവുംപൊങ്കാല യ്ക്കെത്തും.പൊങ്കാലയക് ് ക് ഒരാഴച ് മുമ്പ് വിളിയെത്തും.എപ്പോൾ കാണുംഎന്നുറ പ്പാക്കാനായിരുന്നു ആ വിളി. സ്വകാര്യആ വശ്യങ്ങൾക്കായി വരുമ്പോഴുംകാണാനും സംസാരിക്കാനുംസമയം കണ്ടെത്താനും അവർ മടിച്ചില്ല. തന്നെക്കുറിച്ചുള്ള കാര്യ ങ്ങൾ വളരെകുറച്ചേ ചേച്ചി പങ്കുവയക് ് കാറു ള്ളൂ.എന്നാൽ അമ്മയുടെ യുംമ�ോളുടെയും വിശേഷങ്ങൾപറയാൻതുടങ്ങിയാൽപി ന്നെനിറുത്തുകയുമില്ല. രാത്രിവരെനീളുന്നസംസാരങ്ങളിൽ പലപ്പോഴുംവിഷമതകളുംകടന്നുവന്നു. വിവാഹമ�ോചന വാർത്ത വന്നപ്പോൾ വേദനയ�ോടെയാണ് വിളിച്ചത.് അത് അ നിവാര്യമായിരുന്നു എന്ന് പറഞ്ഞ പ്പോഴും സ്വരംഇടറാതിരിക്കാൻഅവർശ്രമിച്ചിരു ന്നു.ഇനിയുള്ളജീവിതംമ�ോൾക്കുംഅമ്മ യ്ക്കുംവേണ്ടിയാണെന്ന് പറഞ്ഞു.പതിവു പ�ോലെതമാശകൾപറഞ്ഞു.പക്ഷേ,ആ ചിരിയക്കു ് ള്ളിൽഅവർ കരഞ്ഞിരുന്നു. ജീവിതത്തിലെവലിയവലിയവിശേ ഷങ്ങൾ വരുമ്പോൾ വിളിക്കാൻ മറക്കാറി ല്ല. ഒരിക്കൽ കുട്ടികളെയുംകൂട്ടി കാണാൻ പ�ോയപ്പോൾ പലഹാരങ്ങളുടെ സദ്യ തന്നെഒരുക്കി കാത്തിരുന്നു.തന്റെസ ഹായിയെക്കൊണ്ട് ഉണ്ണിയപ്പവുംമുന്തിരി ക്കൊത്തുംകട്ടിപ്പായസവുംവരെതയ്യാറാ ക്കി.മടങ്ങുമ്പോൾനേരത്തെകരുതിവച്ച ച�ോക്ളേറ്റ് നൽകി. ഇടയക്കെ ് പ്പോഴ�ോകു ട്ടികൾബഹളംകാട്ടിയപ്പോൾഅവര�ോട് ഒരിക്കലുംദേഷ്യപ്പെടാൻ പാ ടില്ലെന്ന് ഓർമ്മിപ്പിച്ചചേച്ചി വില്ലന്മാരായ അഞ്ചുമക്കളെ വളർത്തിയതന്റെഅമ്മയെ കുറിച്ച് പറഞ്ഞു.'അമ്മ ഒരിക്ക ലുംഞങ്ങളെആരെയുംവഴ ക്കുപറഞ്ഞിട്ടില്ല.മക്കളെഅടി ക്കാനുംവഴക്കുപറയാനുംപാ ടില്ല.സ്നേഹംകൊണ്ട് വേ ണംഅവരെശാസിക്കാനുംവ ളർത്താനും.എന്തുപ്രശ്നമുണ്ടാ യാലുംആശ്രയിക്കാൻഅമ്മ യുണ്ട് എന്നവർക്ക് ബ�ോദ്ധ്യ മാകണം.അപ്പോഴേഒരുന ല്ലഅമ്മയാകൂ"എന്നുംഉപദേ ശിച്ചു.അമ്മയെക്കുറിച്ചുള്ളഒ രുപാട് ഓർമ്മകളുംഅന്നുപ ങ്കുവച്ചു. കഴിഞ്ഞ ആറ്റുകാൽ പൊ ങ്കാലയ്ക്കാണ് അവസാനമായികണ്ടത.് അ ന്ന് ഒപ്പമുണ്ടായിരുന്നനടി അപർണനാ യര�ോട് തിരുവനന്തപുരത്തുവരുമ്പോൾമ ധുരമില്ലാതെവരാൻപറ്റില്ല,ഒരുച�ോക്ളേറ്റ് ഭ്രാന്തി ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് പ റഞ്ഞ് പതിവുപ�ോലെമധുരം നൽകി. അ ന്ന് ഒരുമിച്ചിരുന്ന് ഊണുംകഴിച്ചു.ഇനി വരുമ്പോൾവീട്ടിൽനിന്ന് എനിക്കായി ച�ോറുംചമ്മന്തിയുംകൊണ്ടുവരണമെന്നും പറഞ്ഞു.പക്ഷേഅത് നൽകാനുള്ളഭാ ഗ്യംഎനിക്കുണ്ടായില്ല. ഒരാഴച ് മുമ്പ് ചേ ച്ചിയെവിളിച്ചിരുന്നു. ഹൈദരാബാദിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവന്നശേഷംഅ മ്മയെയുംമകളെയുംകൊണ്ട് കാണാൻ വരുമെന്ന് ചേച്ചിഉറപ്പ് നൽകിയിരുന്നു. ആൾതിങ്കളാഴ്ചതന്നെവന്നു.പക്ഷേ,മറ്റു ള്ളവർക്ക് കണ്ണീരുകെ ാണ്ട് ചേച്ചിയെ കാ ണാനായിരുന്നുവിധി. 'ഹല�ോചേച്ചി"എന്നുവിളിച്ചാൽ'എ ന്താടാ"എന്ന് മറുപടി പറയാൻഇനിആരു മില്ല.പത്തുവർഷംനീണ്ടസൗഹൃദത്തിൽ ഒരുയാത്രാമൊഴിപ�ോലുംനൽകാതെചേ ച്ചിപ�ോയി. CMYk കല്പന ശിവൻ റിച്ച് അവർഓർമ്മിപ്പിച്ചത.് അന്നുതന്നെ സ്റ്റു ഡിയ�ോയിലേക്ക് വന്നു.കാഴച ് യിൽമനസി ലുദ്ദേശിച്ച ചുറുചുറുക്ക ള്ളകുട്ടിതന്നെ.പക്ഷേ, അഭിനയംഎങ്ങനെ യുണ്ടെന്ന് അറിയില്ല.ക ണ്ടപ്പോൾ തന്നെകല്പന കാലിൽതൊട്ട് അ നുഗ്രഹംതേടി.അഭിനയംഎങ്ങനെയുണ് ടെ ന്ന് ന�ോക്കട്ടേ,എന്നിട്ടുമതിഅനുഗ്രഹമെ ന്ന് തമാശയായി പറഞ്ഞു.അപ്പോഴും അവൾ ചിരിച്ചുനിന്നതേയുള്ളൂ. നാഗർക�ോവിലിന് സമീപമായിരുന്നുഷൂട്.ട് കഥാനായകനായബാബുനമ്പൂതിരിയു ടെഉണ്ണിഎന്നകഥാപാത്രംകണ്ണമ്മയുടെ വീട്ടിൽ വാടകയക് ് ക് താമസിക്കുകയാണ.് ഉ ണ്ണിനകസ ് ലൈറ്റാണെന്നകാര്യംവീട്ടുകാർ ക്ക് അറിയില്ല.കണ്ണമ്മയാണ് ഉണ്ണിയുടെകാ ര്യങ്ങളെ ാക്കെ ശ്രദ്ധിക്കുന്നത.് ഭക്ഷ ണംവേ ണ്ടെന്നു പറഞ്ഞ് മടിച്ചുനിൽക്കുന്നഉണ്ണി യെനിർബന്ധിച്ച് കഴിപ്പിക്കുന്നതായിരുന്നു ആദ്യ സീൻ. യാതൊരു അപരിചിതത്വവുമി ല്ലാതെകല്പനഅഭിനയിച്ചു.അത്രയും തന്മ യത്വത്തോടെയാണ് കണ്ണമ്മയായി മാറി യത.് എന്റെ മനസുംനിറഞ്ഞു.നീ വലിയക ലാകാരിയാകുമെന്ന് തലയിൽകൈവച്ച് അ നുഗ്രഹിച്ചു.പെട്ടെന്നുതന്നെ കണ്ണുനിറഞ്ഞു. നിറഞ്ഞകണ്ണുകളെഅതിലുംപെട്ടെന്നുചി രികൊണ്ട് മായച്ചു ് കളയുകയുംചെയതു ് .സ ന്തോഷംപങ്കിടാനായി സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു. ആ അടുപ്പം ജീവിത ത്തിലെന്നും അവൾ കാണിച്ചിരുന്നു. ആ സിനിമയിൽ കണ്ണമ്മയുടെഅമ്മയാ യിഅഭിനയിക്കാൻഒരാളെവേണമായിരു ന്നു.വിചാരിച്ചപ�ോലെ ഒരാളെകിട്ടാതായ പ്പോൾആ വേഷംചെയ്യുമ�ോഎന്ന് വിജയ ലക്ഷ്മിയ�ോട് ച�ോദിച്ചു.നിറഞ്ഞസന്തോഷ ത്തോടെഅവരത് ചെയ്തു. ഒരുതമിഴ് സ്ത്രീ യുടെയഥാർത്ഥഭാവാഭിനയംതന്നെയായി രുന്നുകാഴച ് വച്ചത.് ചിത്രത്തിലെഒരുപൊ ലീസ് ഓഫീസർക്കു വേണ്ടി ശബ്ദംനൽകിയ ത് കല്പനയുടെ അച്ഛനായിരുന്നു.ആ സിനിമ യിൽപുതുമുഖങ്ങളെയായിരുന്നുഞാൻകൂടു തലുംപരീക്ഷിച്ചത.് കല്പനയുടെ അഭിനയംക ണ്ടാൽ കാമറയുടെമുന്നിൽ ആദ്യമാണെന്ന് ആരുംപറയില്ല. കഥാപാത്രത്തെപെട്ടെന്ന് മനസിലാക്കി പെരുമാറാനുള്ള ആ മിടുക്കി വാര ാന്ത്യ ഫ�ോട്ടോ : സത്യൻ പറയാനുണ്ട് പി.നിഖിൽകുമാർ ലത്തിനും ചരിത്രത്തിനുമൊ പ്പംനിന്നുകൊണ്ട് ജനകീയമാ യഅഞ്ചുവർഷങ്ങൾപിന്നിടുക യാണ് കണ്ണൂർഫ�ോകല് �ോർഅ ക്കാഡമി.അപൂർവശില്പനിർമാണരീതി യായബസ്തർശില്പങ്ങളെ പരിചയപ്പെടു ത്തിയത് അക്കാഡമിയുടെ ചരിത്രത്തി ലെ പൊലൻതൂവലായിരുന്നു.ഭാനുഭൈ ന്തിന്റെനേതൃത്വത്തിൽപത്ത് പേർഅട ങ്ങുന്നകലാസംഘമായിരുന്നുശില്പനിർ മ്മാണംപരിചയപ്പെടുത്തുന്നതിനായി കണ്ണൂരിലെത്തിയത.് പ്രാചീനകാലത്ത് നിരവധിപടയ�ോട്ടങ്ങൾക്ക് സാക്ഷ്യംവ ഹിച്ചമണ്ണായഛത്തീസ് ഗഡിൽകൃഷി യോടുംകലകളോടുംവിശ്വാസങ്ങളോ ടുംഇഴപിരിക്കാനാകാതെധോക്രാശി ല്പനിർമ്മാണംഇന്നുംനിലനിൽക്കുന്നു എന്നത് അതിശയംതന്നെ.അന്യർക്ക് മനസിലാക്കുന്നതിനോപഠിക്കുന്നതി നോസാധിക്കാത്തനിർമ്മാണരീതി മ ലയാളികളെപരിചയപ്പെടുത്തുകയായി രുന്നുഅക്കാഡമി. ചാലൂക്യരാജവംശത്തിന്റെഭരണ കേന്ദ്രമായാണ് ബസ്തർചരിത്രത്തിൽ ഇടംപിടിച്ചത.് ബസ്തറിലെധോക്രാഗോ ത്രംശില്പനിർമ്മാണത്തിലുംതങ്ങളുടെ സംസ്കാരികതനിമസന്നിവേശിപ്പി ച്ചിരിക്കുന്നു.ജീവിതരീതി,കാർഷിക-വാ ണിജ്യരംഗം.വസ്ത്രധാരണം,ആരാധനാ രീതി,എന്നിവയെല്ലാംശില്പത്തിൽദർ ശിക്കാം.ധോക്രാവംശംഉപയോഗിച്ച ശില്പനിർമ്മാണശൈലിരാജ്യത്തെമ റ്റ് അനേകായിരംഗോത്രങ്ങളിൽനിന്ന് വേറിട്ടുനിന്നിരുന്നു.1400വർഷംമുമ്പ് ഗോത്രവിഭാഗംപിന്തുടർന്ന് പോയിരു ന്നശില്പനിർമ്മാണശൈലിഒട്ടുംമാറാ തെഇപ്പോഴുംപിന്തുടരുന്നു. ഇന്നത്തെ ചത്തീസ്ഗഡിലെബസ്തർജില്ലയിൽച രിത്രപ്രധാനമായകേന്ദ്രങ്ങളിൽഈരീ തിയിൽനിർമ്മിച്ചശില്പങ്ങളുടെസാനി ധ്യംകാണാം.എ.ഡി.10മുതൽഛത്തീ സ്ഗഡ് ഉൾപ്പെടുന്നപ്രദേശംരജപുത്ര രുടെകീഴിലായിരുന്നു.പതിനാറാംനൂ റ്റാണ്ടിൽഈപ്രദേശങ്ങളിൽവീണ്ടും ഭരണമാറ്റമുണ്ടായതോടെയാണ് ചാലൂ ക്യരാജവംശംബസ്തർപ്രദേശത്തെ അ ടക്കിഭരിച്ചിരുന്നത.് ഈരാജവംശത്തി ന് എറെപ്രിയപ്പെ ട്ടതായിരുന്നുധോക്രാ ശില്പങ്ങൾഎന്നുംകലാകാരന്മാർമന സിലാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഈനിർമ്മാണരീതിഇന്നുംഅതേരീ തിയിൽപിന്തുടരുന്നുണ്ട്. കണ്ണൂർഫോക്ലോർഅക്കാഡമിയു ടെആസ്ഥാനമായകിഴക്കെകോവില കത്ത് പത്ത് ദിവസങ്ങളിലാണ് ബസ്ത റിൽനിന്ന് എത്തിയകലാകാരന്മാരുടെ ധോക്രാശില്പനിർമ്മാണശില്പശാലനട ന്നത.് കഠിനാധ്വാനമാണ് ഈനിർമ്മാ കഴിഞ്ഞ65വർഷമായിജയദേവ കവിയുടെവരികൾ നെടുങ്ങാടി ഗുരുവായൂരിൽപാടുന്നു. ഈഎൺപത്തി യേഴാം വയസിലുംമുടങ്ങാത്ത ജീവിതചര്യയാണ് സംഗീതം ജീവിതം ജയൻഎടക്കാട്ട് നാർദ്ദനൻ നെടുങ്ങാടിക്ക് സംഗീതംആത്മാവിലലി ഞ്ഞതാണ.് അതും ഗുരുവാ യൂർനടയിൽഇടയ്ക്കകൊട്ടിപാ ടാൻകഴിയുന്നുവെന്നത് ജന്മഭാ ഗ്യവും.കഴിഞ്ഞ65വർഷമായി ജയദേ വകവിയുടെവരികൾ നെ ടുങ്ങാടി ഗുരുവായൂരിൽപാടുന്നു. ഈഎൺപത്തിയേഴാംവയസി ലുംഅദ്ദേഹത്തിന് ഇത് മുടങ്ങാ ത്തജീവിതചര്യയാണ.് നെടുങ്ങാടിയുടെമുത്തച്ഛൻ കുട്ടൻ നെടുങ്ങാടിയാണ് ഗുരു വായൂർപാണിയെന്നറിയപ്പെടു ന്നഅഷ്ടപദിഗാനാലാപനസ മ്പ്രദായത്തിൽ അഗ്രഗണ്യൻ. സാമൂതിരിയുടെതിരുവെഴുത്തു മായാണ് കുട്ടൻനെടുങ്ങാടിഗു രുവായൂരിലെത്തുന്നത.് തുടർന്ന് ഇളയസഹ�ോദരൻഅനുജൻ തിരുമുൽപ്പാടിലേക്ക് എത്തിയ പ്പോൾ അഷ്ടപദിയുടെഗുരുവാ യൂർശൈലിക്ക് ആക്കംകൂടി.ത ന്റെഅച്ഛന�ൊപ്പംസഹായിയാ യ ി 1952മുതലാണ് ജനാർദ്ദനൻ നെടുങ്ങാടിപാടാൻതുടങ്ങിയ ത്. ഒരുദശാബ്ദത്തിനുള്ളിൽത ന്നെ ആ ഗാനാലാപന സമ്പ്ര ദായത്തിൽ ഒറ്റയ്ക്ക് ഉറച്ചുനിൽ ക്കുവാൻ തരത്തിൽ അദ്ദേഹം വളർന്നു. 60വർഷംമുമ്പുവരെഗുരുവാ യൂർകൃഷ്ണനാട്ടംകളരിയിൽഗാന ങ്ങൾപഠിപ്പിച്ചിരുന്നത് സപ്തസ്വ രസ്ഥാനങ്ങൾപഠിപ്പിക്കാതെ യായിരുന്നു.ഇതിൽനിന്നാക ണംജനാർദ്ദനൻനെടുങ്ങാ ടിഅ ഷീബ ഷിജു ജനാർദ്ദനൻ നെടുങ്ങാടി ജന്മഭാഗ്യവുമായി നെടുങ്ങാടി ഷ്ടപദിആലാപനത്തിന്റെഗുരു വായൂർപാണിക്ക് ഉറപ്പുകൂട്ടിയത.് സ്വതവേകേരളത്തിൽസ�ോപാ നസംഗീതംമ�ോഹിനിയാട്ടസം ഗീതശൈലിയിലാണ് പാടിവ ന്നിരുന്നത.് കൃതയുഗംമുതൽപാ ടിവരുന്നതെന്ന് പറയപ്പെടുന്ന സ�ോപാനസംഗീതംകലിയുഗ ത്തിൽഗുരുവായൂരിൽപാടാനും, ഗുരുവായൂർപാണിക്ക് കളമ�ൊരു ക്കാനുംസാമവേദംക�ൊണ്ട് ഗാ നങ്ങളെ നിശ്ചയിച്ചപ്പോൾ ത ന്നെനെടുങ്ങാടിയെകാലംനി ശ്ചയിച്ചിട്ടുണ്ടായിരിക്കണം. ''ആത്മ പരമാത്മാതത്വ ത്തെ ശൃംഗാരങ്ങൾ ക�ൊണ്ട് പ�ൊതിഞ്ഞത,് ആത്മീയ�ോന്മാ ദം,പ്രേമഭക്തി,രാധാകൃഷ്ണപ്രേ മത്തിന്റെദിവ്യലഹരി,ശ്യംഗാര ത്തിലൂടെസാക്ഷാത്ക്കാരംനേ ടേണ്ടത് എന്നൊക്കെവിശേഷി പ്പിക്കപ്പെടുന്നഅഷ്ടപദി,ഭഗവ ത് ശ്രീലകത്തിനടുത്തുള്ളസ�ോ പാനത്ത് വെച്ച് പാടുമ്പോൾഒ ട്ടുംപതറാതെ പവിത്രതകൈ വരിക്കൽതന്നെയാണ.് ""എന്ന് നെടുങ്ങാടിപറയുമ്പോൾഗുരു വായൂർസമ്പ്രദായത്തിന്റെജാ ഗ്രതഅതിൽകാണാം.ആലാ പനംകേൾക്കുന്നഭക്തന്റെകൈ പിടിച്ച് ഭഗവാനെത�ൊടുവിക്കുക എന്നധർമ്മംനിറവേറ്റൽമാത്ര മാണ് ചെയ്യുന്നതെന്നുമാണ് നെ ടുങ്ങാടിയുടെആത്മഗതം.ഗുരു വായൂർദേവസ്വത്തിന്റെഔദ്യോ ഗിക സ�ോപാനഗായകസ്ഥാ നത്തുനിന്ന് വിരമിച്ചുവെങ്കിലും അഷ്ടപദിഅടിയന്തിരം(വഴിപാ ട്)പാടാൻനെടുങ്ങാടിക്ക് അധി കാരമുണ്ട്.വൈകിട്ടത്തെശീവേ ലിക്കുശേഷമാണ് പതിവുതെറ്റാ തെ പാടുന്നത്.രണ്ടുരൂപയാണ് വഴിപാട് തുക.ഒരുരൂപദേവസ്വ ത്തിലേക്കും,ഒരുരൂപനെടുങ്ങാ ടിക്കുമായുംവീതിക്കപ്പെടും.ജീ വാത്മാവിനുംപരമാത്മാവിനു മെന്നപ�ോലെ.യുഗങ്ങൾക്കപ്പു റത്തുളളസംഗീതമായതിനാൽ മനുഷ്യചേതനകളുള്ളകാലവും ആലപിക്കപ്പെടുമെന്നശുഭാപ്തി വിശ്വാസത്തിൽ നെടുങ്ങാടി പാടുകയാണ.് കേന്ദ്രസർക്കാരി ന്റെപുരസ്കാരമുൾപ്പെടെഒട്ടേ റെ അംഗീകാരങ്ങൾതേടിയെ ത്തിയത�ൊന്നുംഅറിഞ്ഞമട്ടേ യില്ലഈഗായകന.് പെണ്ണെഴുത്തിന്റെ ഉമാഭാഗം പുസ്ത ിച യം ര പ ക ണരീതിയുടെപ്രത്യേകത.സൂക്ഷ്മതയുംശ്ര ദ്ധയുമാണ് നിർമ്മാണത്തിനാവശ്യമെന്ന് കലാകാരന്മാരുടെപ്രവൃത്തിയിൽനിന്ന് മ നസിലാകും.പാരമ്പര്യമായിപകർന്ന് കി ട്ടിയഅറിവിലാണ് ഇവർഅത്യപൂർവ്വശില്പ ങ്ങൾനിർമ്മിച്ചെടുക്കുന്നത.് 'ഹോളോകാ സ്റ്റിംഗ"് എന്നരീതിയാണ് ഇവരുടെ ശൈല ി. നിർമ്മിക്കുന്നതിന് ഉദ്ദേശിച്ചശില്പംബസ്തറി ലെവനംപ്രദേശത്തുനിന്ന് ശേഖരിച്ചപുറ്റുമ ണ്ണിൽനിർമ്മിക്കും.24മണിക്കൂർചൂട് കൊ ള്ളിച്ചാണ് ശില്പംഉണക്കുക.140ഡിഗ്രിചൂ ടാണ് മണ്ണ് ശില്പംഉണക്കുന്നതിന് വേണ്ടത.് ഉണങ്ങിയതിന് ശേഷംമൂർച്ചയേറിയതോമു നയുള്ളതേ ാആയഇരുമ്പ് കൊണ്ട്.ശില്പംകൃ ത്യമായആകൃതിയിൽഎത്തിക്കും.ചാക്ക് നൂൽവലുപ്പത്തിൽഉരുട്ടിയതേൻമെഴുക് ഉ പയോഗിച്ച് ശില്പത്തെആകൃതിവരുത്തും. വീണ്ടുംഉണക്കിയശേഷംരൂപത്തിന്റെമു കളിൽവീണ്ടുംകനത്തിൽപുറ്റ് മണ്ണുകൊണ്ട് പൊതിയുകയാണ് ചെയ്യുക.ഇങ്ങനെനിർ മ്മിച്ചശില്പംപിന്നീട് ചൂളയിൽവയ്ക്കും.ദ്വാ രത്തിലൂടെതൽസമയംതന്നെമെഴുക് പൂർ ണമായും ഉരുകിഒഴുക്കും.പിന്നീട് ഈദ്വാര ത്തിലുടെലോഹകൂട്ട് ശില്പത്തിൽ നിറക്കും. ഉണങ്ങിയതിന് ശേഷംപുറത്ത് ആവരണം ചെയ്തമണ്ണ് അടർത്തിക്കളയുന്നതോടെബ സ്തർശില്പംറെഡി.അരവുംഇരുമ്പുംഉപയോ ഗിച്ച് പിന്നീട് മിനുക്ക് പണിയ�ോടെ സൃഷട് ി ധോക്രാസൗന്ദര്യത്തിലെത്തും. ചെലവേറിയതുംഅധ്വാനമുള്ളതുമായ ഈരീതിക്ക് ഇന്ന് വലിയസ്വീകാര്യതയാ ണ് ലഭിക്കുന്നത.് വർഷാവർഷംഡൽഹിയി ലെസൂരജ് ഗുണ്ടിൽ നടക്കുന്നകരകൗശല മേളയിൽഏവർക്കുംപ്രിയംഈ ശില്പങ്ങളാ ണ്.നാഷണൽഡിസൈൻ ഡെവലപ്പ്മെ ന്റ് കോർപ്പറേഷന്റെ സഹായത്തോടെക ലാകാരന്മാർഈകാലഘട്ടത്തിൽസ്വീകാ ര്യത ലഭിക്കുന്നരീതിയിലുംശില്പങ്ങൾനി ർമ്മിക്കുന്നുണ്ട്.മുപ്പതിനായിരംരൂപവരെ വിലയുണ്ട്. ഗഹനവായനയിലൂടെയല്ലാതെലളി തഭാഷ,കഥാസ്വാദനതലങ്ങളിലേ യ്ക്ക് എങ്ങനെയെല്ലാമ�ോകൂട്ടിക്കൊണ്ടു പ�ോവുന്നജീവനുള്ള പുസ്തകമാണ് ഷാ ബുകിളിത്തട്ടിലിന്റെ നിലാച്ചോറ.് യ ഥാർത്ഥ ജീവിതംപലപ്പോളുംകഥക ളെക്കാൾഅവിശ്വസനീയവും വൈകാ രികവുംആവാറുണ്ടെന്നതിൽഅതിശ യ�ോക്തിപ്പെടുന്നതിൽ കാര്യമില്ല.കാ രണംജീവിതംനൽകുന്നവൈകാരി കതയ�ോളംഭാവനകലർത്തിയുണ്ടാ ക്കുന്നകല്പനകഥകൾഎത്തില്ല എന്നു ള്ളത് ക�ൊണ്ടുതന്നെ.തൃശൂർജില്ലയി ലെശാന്തിമെഡിക്കൽ ഇൻഫർമേഷൻ സെ ന്റർസ്ഥാപകയുംസാമൂ ഹികപ്രവർത്തകയുമാ യഉമാപ്രേമൻഎന്നമ നുഷ്യസ്നേഹിയായസ്ത്രീ യുടെ ജീവിതവുമായിഇഴ പിരിഞ്ഞുകിടക്കുന്നഅ ക്ഷരക്കൂട്ടമാണീബുക്.ക് ജീവചരിത്രപരംഎ ന്ന് പുറംചട്ടയിൽ തന്നെ പ്രഖ്യാപിക്കുന്നപുസ്തകം വായനയക് ് കായിഎടുക്കു മ്പോൾ വാർത്തകളിലൂ ടെഅറിഞ്ഞഉമ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. കൂടുതൽ എന്താണ് ബുക്കിൽ ഉള്ളതെന്നറി യാനുള്ളആകാംഷയ�ോടെതുറന്ന പുസ്തകംഅവസാന പേ ജുംതീർത്തു അടച്ചതിനുശേഷംമാത്രമാണ് താ ഴെവച്ചത.് വൈകാരികതയുടെത ള്ളിക്കയറ്റത്താൽ കണ്ണ് നനയിച്ച് പിന്നെയും ശാന്തമാ യി, കുറെ ജീവിതങ്ങ ള�ോട�ൊപ്പംഒഴുകിപ്പോ വുന്നവായനാനുഭവം. ചിലയിടങ്ങളിൽ യു ക്തിയുംഇഴച്ചേർച്ചയും ച�ോർന്നുപ�ോയത�ൊ ക്കെ പിന്നീട് വിമർശ നാപരമായആല�ോച നയിലേതെളിഞ്ഞുവ ന്നുള്ളൂവെന്നതാണ് സ ത്യം.തമിഴ്ഭാഷകലർ ന്നസംഭാഷണശകല ങ്ങൾന�ോവലിന്റെആ ദ്യപടിയിൽ നിന്നുംഅ കത്തേക്കുള്ളപ്രവേശനംമെല്ലെയാ ക്കുന്നുണ്ട്. മലയാളിയുടെപ�ൊതുരാഷ്ട്രീയ കലാമേഖലയ്ക്ക് ചിരപരിചിതരാ യചിന്തരവി,പവിത്രൻ,പ്രേമൻ നിർമ്മിച്ച ഡ�ോക്യുമെന്ററി ചിത്രീ കരണപരിസരംഒക്കെവിവരണ ങ്ങൾ ആയിന�ോവലിൽ കടന്നുവ രുന്നുണ്ട് .പണംഉള്ളആണധികാ രങ്ങൾക്ക് പെണ്ണ് ,എത്രഉയർന്നരാ ഷ്ട്രീയബ�ോധമുള്ളവളെങ്കിലുംപല പ്പോളുംസംഭ�ോഗവസ്തുവ�ോഅതുമ ല്ലെങ്കിൽ അലങ്കാരമ�ോമാത്രമായി മാറുന്നപ്രവണതഉമയുടെജീവിത ത്തിലും പ്രകടമാണ്. കഥാനായി കയുടെജീവിതംഅവിടെഎത്തി യപ്പോൾഅങ്ങനെയായിപ്പോയി എന്നോര�ോഴിഞ്ഞുമാറൽ കാരണം ആഖ്യാനത്തിലൂടെവിശദീകരണം വായനക്കാരന് നല്കുന്നതിൽ ക ഥാകൃത്തിനുപിഴയ്ക്കുന്നു. പെണ്ണെഴുതുന്നതിനെയെന്തി നെയുംപെണ്ണെഴുത്തെന്ന് വിളിക്കു ന്നസ്ഥിരംസംജ്ഞയിലുംസാമ്പ്ര ദായികസാഹിത്യവിഭജനത്തിലും കഴമ്പില്ല.പെണ്ണിന്റെഅന്തരാത്മാ വിനെഅക്ഷരങ്ങൾക�ൊണ്ട് ജീവി തമായി വരച്ചിടാൻഎഴുതുന്നവർക്ക് കഴിഞ്ഞാൽ,എഴുത്തുകാരിയ�ോ/കാ രന�ോസൃഷ്ടിച്ചതെന്നുവേർതിരിക്കാ തെ അതിനെ പെണ്ണെഴുത്തെന്ന് വി ളിക്കാം.രതികലർന്നവിവരണങ്ങ ൾ വെണ്ടയക്ക ് യായി നിരത്തുന്നഉട ലെഴുത്തുകളെപലതിനെയുംപിന്ത ള്ളി പെണ്ണിന്റെ രാഷ്ട്രീയ സാമൂഹി കസർഗാത്മകജീവിതങ്ങളെ ഉൾ ച്ചേർത്തുപലമുഖങ്ങളെസ്വാംശീക രിച്ച് ഒറ്റെഴുത്തായി പെൺജീവിത ത്തിന്റെവൈവിധ്യംഅവതരിപ്പി ക്കുന്നതിൽ ഷാബു കിളിത്തട്ടിൽ വിജയിച്ചതിനുള്ളതെളിവായിഎ ഴുത്തുകാരന�ോട് ഓരംചേർന്ന് ജീ വിതവുംവാരിപ്പിടിച്ചുനടന്നഉമയെ ന്ന പെണ്ണ് വിജയശ്രീലാളിതയാ യിവായനക്കാരന്റെമനസിലേക്ക് ചേക്കേറുന്നു. ആഖ്യാനത്തിൽകാല്പനികതയു ടെഅതിഭാവുകത്വമ�ോകടുംചായ ക്കൂട്ടുകള�ോഇല്ലാതെതന്നെകയ്യട ക്കത്തോടെജീവിതംപറയാനുള്ള ശ്രമംശ്ലാഘനീയമാണ.് പരശുരാമൻതപ സുചെയ്ത തിരുവില്വാമല പിതൃമ�ോക്ഷത്തിനുവേണ്ടിപരശുരാമൻശിവനെതപസു ചെയ്ത് പ്രത്യക്ഷമാക്കിയസ്ഥലമാണ് തിരുവില്വാമലയെ ന്ന് വിശ്വാസം.ശിവൻ പൂജിച്ചിരുന്നവിഷ്ണുവിഗ്രഹംപരശു രാമൻകരസ്ഥമാക്കുകയും തിരുവില്വാമലയിൽപ്രതിഷ്ഠി ക്കുകയും ചെയ്തത്രെ .ക്ഷേത്രകാര്യങ്ങളുടെചുമതലആറ് മൂ സ്സത് കുടുംബക്കാരെഏല്പിച്ചു.ഇവർപരശുടയർഎന്നറിയ പ്പെട്ടു.പരശുരാമൻപ്രതിഷ്ഠിച്ചവിഗ്രഹംകിഴക്കോട്ട് ദർശ നമായിരുന്നു.കാലാന്തരത്തിൽവില്വമംഗലംപടിഞ്ഞാ റ�ോട്ട് ദർശനമായി.മറ്റൊരു വിഗ്രഹംകൂടിപ്രതിഷ്ഠിച്ചെന് നും അതാണ് വില്വാദ്രിനാഥനെന്നുംപഴമക്കാരുടെവിശ്വാസം. ഐതിഹ്യം/മാഹാത്മ്യം ക്ഷേത്രത്തിലെപ്രധാനമൂർത്തിവില്വാദ്രിനാഥൻ, ലക്ഷ്മ ണനെന്ന് സങ്കല്പിക്കപ്പെടുന്നു.ആ മലകളിൽമഹർഷിരാ മനാമംമാത്രംജപിച്ച് തിരുവില്വാമലയിൽ തപസ്സനുഷ്ഠി ച്ചിരുന്നു.മഹർഷിക്ക് മുന്നിൽവിഷ്ണു പ്രത്യക്ഷനായി.അദ് ദേ ഹത്തിന്റെആഗ്രഹപ്രകാരംവിഷ്ണുശ്രീരാമഭാവത്തിൽഇ വിടെനിലകൊണ്ടുഎന്നൊരുഐതിഹ്യം.രാമരാവണയു ദ്ധംകഴിഞ്ഞ് രാമലക്ഷ്മണന്മാർപിതൃകർമ്മംനടത്താൻ തി രുവില്വാമലയെത്തിഎന്നൊരുഐതിഹ്യമുണ്ട്.ഭഗവതി യുംഅയ്യപ്പനുംഅവരുടെഅകമ്പടിക്കാരായി കൂടെയുണ്ടാ യിരുന്നു. തങ്ങൾക്കിരിക്കാൻപറ്റിയസ്ഥലംഏതെന്ന് ക ണ്ടുപിടിക്കാൻലക്ഷ്മണൻഅവരെനിയ�ോഗിച്ചു.അയ്യപ്പ നുംസഹ�ോദരിയായഭഗവതിയുംതിരുവില്വാമലക്ഷേത്ര മുള്ളപാറയിലെത്തി.ഇരുവരുംഅവിടെഏറെനേരംഇ രുന്നു.ഇവരെ കാണാതെഅന്വേ ഷിച്ചിറങ്ങിയരാമല ക്ഷ്മ ണന്മാർ തിരുവില്വാമലയിലെപാറയിൽകഴിയുന്നഅയ്യ പ്പനെയും ഭഗവതിയെയും കണ്ടെത്തി.കുപിതനായലക്ഷ്മ ണൻ പിന്നാലെ വന്ന് അയ്യപ്പനെഒന്ന് ചവിട്ടി.അയ്യപ്പൻ അടുത്തുള്ളഒരു കുണ്ടിൽമറിഞ്ഞുവീണു.ഈ മൂർത്തിയാ ണ് ക്ഷേത്രത്തിലെ കുണ്ടിലയ്യ പ്പൻ.ഭഗവതിയാകട്ടെനില വിളിച്ചുകൊണ്ട് ചെനക്കത്തൂരിൽചെന്നിരുന്നു.അതിനെ അനുസ്മരിക്കുന്ന ഉത്സവമാണ് ഇന്നുംചെനക്കത്തൂർക്ഷേ ത്രത്തിൽആഘ�ോഷിക്കുന്നത.് ഒരു വലിയപാറയുടെമു കളിലാണ് ക്ഷേത്രം.അടിഭാഗംഒരുഗുഹയാണെന്നുംഅ തിൽസ്വർണ്ണവില്വമരമുണ്ടെന്നുംവിശ്വാസം.രണ്ട് പ്രധാ നമൂർത്തികളുണ്ട്.രണ്ടുംശംഖുംചക്രഗദാധാരികളായവി ഷ്ണുവിഗ്രഹങ്ങളാണ.് ഉത്സവത്തിന് മൂന്നാനകളെഎഴുന്ന ള്ളിക്കുമ്പോൾനടുവിൽലക്മഷ് ണനായിരിക്കും.കൊടിമ രവുംലക്ഷ്മണനുമാത്രമേയുള്ളൂ.ഈ മൂർത്തിയാണ് വില്വാ ദ്രിനാഥൻ.ലക്ഷ്മണനാണ് ക്ഷേത്രത്തിൽപ്രാമുഖ്യം.ക്ഷേ ത്രത്തിൽനിന്ന് രണ്ട് കില�ോമീറ്റർഅകലെപുനർജനിഗു ഹയുണ്ട്.പുനർജനിനൂഴൽഎന്നആചാരംപ്രസിദ്ധം.ഇ തിനടുത്തുള്ളപാപനാശിനിയിൽ കുളിച്ച് ഗുഹനൂണ്ട് കട ന്നാൽപുനർജന്മമെന്ന് വിശ്വാസം. എത്തിച്ചേരാൻ തൃശൂരിൽനിന്ന് വടക്കാഞ്ചേരിചേലക്കരവഴി50കില�ോ മീറ്റർസഞ്ചരിച്ചാൽതിരുവില്വാമല യായി. എം.വി. വിശുദ്ധഖുർആൻ തിന്മയെ നന്മകൊണ്ട് നേരിടണം അല്ലാഹുവിലേക്ക് വിളിക്കുകയുംസൽക്കർമ്മങ്ങളനുഷ്ഠി ക്കുകയും മുസ്ലീമാണെന്ന് സ്വയംപ്രഖ്യാപിക്കുകയുംചെയ്തവ നെക്കാൾ ഉത്തമൻവേറെയാരാണുള്ളത?് നന്മയും തിന്മയും സമമല്ല.തിന്മയെനീനന്മകൊണ്ട് നേരിടുക.അപ്പോൾ നി ന്റെ ശത്രു നിന്റെആത്മമിത്രമാകും.മഹാഭാഗ്യവാന്മാർക്കും ക്ഷമാലുക്കൾക്കുമല്ലാതെ ഈസൗഭാഗ്യംകൈവരികയില്ല. ചെകുത്താന്റെ വല്ലദുഷ് പ്രേരണയുംഉണ്ടായാൽഅല്ലാഹു വിനോട് നീശരണംതേടിക്കൊള്ളുക.അവൻഎല്ലാംകേൾ ക്കുന്നവനുംഎല്ലാംഅറിയുന്നവനുമാണല്ലോ . രാവുംപകലുംസൂര്യനുംചന്ദ്രനുമെല്ലാംഅല്ലാ ഹുവിന്റെ ദൃ ഷ്ടാന്തങ്ങളാണ.് സൂര്യനെയ�ോചന്ദ്രനെയ�ോനിങ്ങൾവണ ങ്ങരുത.് അവയെപടച്ചഅല്ലാഹുവിനെമാത്രംവണങ്ങുക. അവനെയാണ് നിങ്ങൾആരാധിക്കുന്നതെങ്കിൽ!അവർ അഹന്ത കാട്ടുകയാണ�ോ?എന്നാ ൽ,ഒരുമടുപ്പുമില്ലാതെ രാ വുംപകലുംദൈവത്തെവാഴ്ത്തിക്കൊണ്ടിരിക്കുന്നവർനിന്റെ രക്ഷിതാവിന്റെസന്നിധിയിൽവേറെയുണ്ട് . (സൂക്തം: 33) CMYk CMYk പൈതൃകം ചീനകാലത്ത് പ്രാ നിരവധിപടയ�ോ ട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചമണ്ണായ ഛത്തീസ് ഗഡിലെ ധോക്രാശില്പനിർമ്മാണം വടക്കൻ മലബാറിലെത്തിയപ്പോൾ 2 തീർത്ഥയാത്ര 2016 ജനുവരി 31 ഞായർ വാര ാന്ത്യ 2016 ജനുവരി 31 ഞായർ അരയാലിലകളിൽ കെ.ജയകുമാർ നിച്ചുവീണവീടിരുന്നഇന്നത്തെചങ്ങനാശ്ശേരിസ്വ കാര്യബസ്റ്റാൻഡിൽ തനിയെകിളിർത്തുവന്നആ ലിൻചുവട്ടിൽധ്യാനനിമഗ്നയായി അവർഇരുന്നു. കാലത്തിന്റെവഴിയിൽ അവർ അച്ഛനമ്മമാരെയുംഅടു ത്തബന്ധുക്കളെയുംസുഹൃത്തുക്കളെയുംകണ്ടു. അഞ്ചുവി ളക്കിന്റെനാടായചങ്ങനാശ്ശേരിയുടെചരിത്രംനേർത്ത കാറ്റുപ�ോലെതഴുകി കടന്നുപ�ോയി.ഉള്ളിൽ ഭഗവത് ഗീ തയുടെശംഖ�ൊലിമുഴങ്ങി...നന്ദിനിയുടെമുന്നിൽകൃഷ്ണ ന്റെവിശ്വരൂപംതെളിഞ്ഞു.ഓർമ്മകളുടെകാറ്റ് ഡ�ോ.ഓ മനാഗംഗാധരനെ തഴുകി. ന്യൂയ�ോർക്കിലെല�ോംഗ് ഐലന്റിൽതുടങ്ങിചങ്ങ നാശ്ശേരിയിൽഅവസാനിക്കുന്ന ഓർമ്മകളാണ് 'അ രയാലിന്റെഇലകൾ"എന്നആത്മകഥാംശംനിറഞ്ഞ ന�ോവലിലുള്ളത.് ലണ്ടനിലിപ്പോൾ മഞ്ഞുപ�ൊഴിയുന്നതിന�ൊപ്പംആ പ്പിൾമരങ്ങൾപൂവിടുകയാണ.് ഇങ്ങ് ചങ്ങനാശ്ശേരിയിൽ പ�ൊൻകുന്നംവർക്കി പച്ചമണ്ണിന്റെനനവും സാമൂഹ്യവിമർശന ത്തിന്റ മൂർച്ചയുമുള്ള പ�ൊൻകുന്നം വർക്കി യുടെ കഥകൾ. നില പാടുകൾവ്യക്തമാക്കി ചരിത്രത്തോടും വിശ്വാ സങ്ങള�ോടുംമതത്തി ന�ോടുംകലഹിക്കുന്ന കഥകളുടെമൂന്നാംപ തിപ്.പ് പ്രസാധകർ:നാഷണൽബുക്്റ ക്സ ്റാൾ,₹300 പഥേർപാഞ്ചാലി വിഭൂതിഭൂഷൻബന്ദോപാദ്ധ്യായ സത്യജിത്റായുടെവി ഖ്യാതചലച്ചിത്രാഖ്യാ നം 'പഥേർ പാഞ്ചാ ലി"ക്ക് ആധാരമായ ന�ോവൽ. ബംഗാളി ന്റെഗ്രാമീണജീവിതാ നുഭവങ്ങളുടെപരിച്ഛേ ദമാണീന�ോവൽ.കാ ലാതീതമായഅനുഭവ ങ്ങളുടെസാഹിത്യാവി ഷ്കാരം. പ്രസാധകർ:നാഷണൽബുക്്റ ക്സ ്റാൾ, ₹ 50 ബിരിയാണിമുതൽ തൈരുസാദംവരെ സുമശിവദ ാസ് നാടൻ മറുനാടൻ പ ലനാടൻറൈസ് വിഭ വങ്ങൾ പരിചയപ്പെ ടുത്തുന്നു. അത�ോടൊ പ്പംബിരിയാണികൾ, പുലാവുകൾ, കിച്ച്ഡി കൾ, റൈസുകൾ, പൊങ്കലുകൾ,കഞ്ഞി കൾ.രുചിപ്പെരുമപരി ചയപ്പെടുത്തുന്നു. പ്രസാധകർ:കീർത്തി ബുക്,സ് കൊല്ലം.₹100 ഗ�ോത്രജ്വാലകൾ കാവിൽരാജ് മലീമസമാകുന്നകാല ത്ത് അമർഷത്തിന്റെ യും അതിജീവനത്തി ന്റെയും ആത്മസംഭാ ഷണങ്ങളാകുന്നകവി തകളുടെപുസ്തകം.പ രമ്പരാഗതവൃത്തബ ന്ധത്തെ അവഗണി ക്കാത്തവയാണ് ഭൂരി ഭാഗംകവിതകളും.സ ത്യവുംധർമ്മവുംസൗ ന്ദര്യവുംവേർപെടുത്താ നാകാത്തവരികൾ. പ്രസാധകർ:യെസപ്ര ് സ് ബുക്ക്സ് ,₹90 സമൂഹത്തെമൂന്നാം ക ണ്ണുക�ൊണ്ട് കാണുന്ന വേറിട്ടലേഖനങ്ങൾ. വ്യവസ്ഥിതികള�ോട് കലഹിച്ച് ഓർമകളും കാഴ്ചകളുംകാലഘട്ട ത്തോട് പങ്കുവയ്ക്കു ന്ന പുസ്തകം. പുതുമ നിറഞ്ഞുനിൽക്കുന്ന എഴുത്.ത് പ്രസാധകർ:യെസ് പ്രസ് ബുക്,സ് ₹80 ഫ�ോൺ: 0472-2813401 ജനുവരി 31 ഫെബ്രുവരി 06 ദ്ധംനടന്നകുരുക്ഷേത്രയിൽപ�ോയിരുന്നു.ഭഗവത്ഗീത യിലെവരികൾഅവിടിരുന്നുച�ൊല്ലി.കുരുക്ഷേത്രയിൽ നിന്നുക�ൊണ്ടുവ ന്നഅരയാലിന്റെഇലകൾചങ്ങനാശ്ശേ രിയിലെവീട്ടിൽപ്രതിഷ്ഠിച്ചു. നാല്പത്തൊന്നുവർഷത്തെലണ്ടൻജീവിതത്തിനിട യിൽഎഴുതുന്നഇരുപതാമത്തെന�ോവലാണ് അരയാ ലിന്റെഇലകൾ. ഭഗവത്ഗീതപ�ോലെപതിനെട്ട് അദ്ധ്യാ യങ്ങൾന�ോവലിലുണ്ട്.അരയാലിന്റെഇല കളിലെനന്ദി നിക്ക് എന്റെഛായഉണ്ടാകാം.'മണിവത്തൂരിലെആയി രംശിവരാത്രികളിൽ"അത് ലീനയായിരുന്നു.'ആരുമല്ലാ ത്തഒരാളി"ൽ അത് സീതാലക്ഷ്മിയായിരുന്നു.ആൽമര ത്തിന്റെചുവട്ടിൽഎല്ലാബന്ധങ്ങളുംനഷ്ടപ്പെട്ടിരിക്കുന്ന നന്ദിനിഅവസാനംന്യൂയ�ോർക്കിലേ ക്ക് മടങ്ങിപ്പോവുക യാണ.് മതമൈത്രിയുടെകേന്ദ്രമായ ചങ്ങനാശ്ശേരിയുടെ അറിയപ്പെ ടാത്തമുഖംഈന�ോവലിൽഅനാവരണംചെ യ്യുന്നു. എന്റെ രചനകളിലെ സ്ത്രീകൾജീവിതത്തിന്റെപെരു വഴിയിൽഒറ്റപ്പെടുന്നവരെങ്കിലുംപ്രതിസന്ധികളിൽതള രാത്തവരാണ.് ആൽമരത്തിന്റെചുവട്ടിലുംഇത് കാണാം. ലണ്ടനിലെരാഷ്ട്രീയ,സാമൂഹ്യ,സാംസക ് ാരികമണ്ഡ ലങ്ങളിൽഇന്നുനിറഞ്ഞുനിൽക്കുന്നവ്യക്തിത്വമാണ് ഓ മന.നാട്ടിൻപുറത്തുകാരിയായഅവർ ഗംഗാധരന്റെ സ ഹധർമ്മിണിയായാണ് നാലുപതിറ്റാണ്ടിനുമുമ്പ് ലണ്ട നിൽഎത്തിയതാണ.് ഭർത്താവിനെസഹായിച്ചുപ�ൊ തുപ്രവർത്തനരംഗത്തെത്തിയഓമന. ബ്രിട്ടീഷ് നാഷ ണൽ ഹെൽത്ത് സർവീസ് ബ�ോർഡ് മെമ്പർ, മെന്റൽ ഹെൽത്ത് ആക്ട് മാനേജർ,ലണ്ടൻ,നൃഹാം മേയേഴ്സ് അസ�ോസിയേഷൻഅംഗം,നൃഹാംകൗൺസിൽ ജന പ്രതിനിധി,സിവിക് അംബാസിഡർസ്ഥാനത്തത്തിയ ആദ്യഇന്ത്യക്കാരിതുടങ്ങിപിന്നിട്ടവഴികൾ നീളുകയാ ണ്. മലയാളിവൃദ്ധർക്കായിരണ്ടുപകൽവീടുകൾ,സ്ത്രീകളു ടെകൂട്ടായമ് തുടങ്ങി സജീവസാന്നിധ്യവുമാണ് ഡ�ോ.ഓ മന.ന്യൂഹാംസിറ്റിയിലെആദ്യഇന്ത്യൻമേയറായിരുന്നു ഓമന.എട്ടുവർഷമായിലണ്ടനിൽആറ്റുകാൽപ�ൊങ്കാല ദിവസംനൂറുകണക്കിന് സ്ത്രീകളുടെപ�ൊങ്കാലയ്ക്ക് നേതൃത്വം നൽകിയിരുന്നുഅവർ. അകലങ്ങളിലിരിക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെന നുത്തഓർമപ്പെടുത്തലുകൾഉണ്ടെങ്കിലുംകേരളത്തിലേ ക്ക് മടങ്ങിവരാനില്ല.''പ്രതീക്ഷ.നിരാശ,ന�ൊമ്പരംഎ ന്നിവയാണ് ജന്മനാട് വിദേശ മലയാളികൾക്ക് നൽകുന്ന ത്.ലണ്ടൻനൽകുന്ന സുരക്ഷിതത്വം ജന്മനാട്ടിൽലഭിക്കു മെന്നവിശ്വാസംനഷ്ടപ്പെട്ടു.ജീവിതത്തിന്റെസങ്ക ടങ്ങൾ അവിടുണ്ടായിരിക്കാം. ഇവിടെ എന്റെ തറവാടിരുന്നസ്ഥ ലമായചങ്ങനാശ്ശരിരണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ എ ത്തുമ്പോൾഎന്റെ കാൽപാടുകൾതിരയാറുണ്ട്.എങ്കിലും നഷ്ടബ�ോധമില്ല.മൂല്യങ്ങൾ നഷ്ടപ്പെടുമ്പോഴുംപഴയസൗ ഹൃദങ്ങൾകാത്തുസൂക്ഷിക്കാറുണ്ട് .പത്തുദിവസംനാട്ടിൽ വന്നാൽഎനിക്കുംകിട്ടണംപണംഎന്ന ചിന്തയ�ോടെ എ ങ്ങനെഉപയ�ോഗിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഏറെ യും. എന്റെനാട�ൊന്നുണരണേദൈവമേഎന്നപ്രാർത്ഥ നയേ ഇന്നുള്ളൂ... അറയ്ക്കുന്നമലയാളമാണ് ഇവിടെപല രുംപറയുന്നത.് ലണ്ട നിലുള്ളഎന്റെ പേരക്കുട്ടികൾഇതി ലുംനല്ലമലയാളംപറയും.നാടുമായുള്ളബന്ധത്തിന് എ നിയ്ക്ക് ഓമനത്ത മുള്ളആഓർമകൾമതി...."" ലണ്ടനിൽതെംസിനുമുകളിൽസന്ധ്യചേക്കേ റിയിരു ന്നു.ആഇരുളിൽഇരിക്കുമ്പോഴും.ഡ�ോ.ഓമനഗംഗാധര ന്റെമനസിൽപമ്പയാറ�ൊഴുകും.കാലത്തിന്റെപെരുവഴി യിൽഒറ്റപ്പെ ട്ടുപ�ോകുന്നജീവിതത്തിന്റെനിലയ്ക്കാത്തതേ ങ്ങലുകൾവായനക്കാരിൽന�ൊമ്പരമായിഅനുഭവപ്പെടു ത്തുന്നകഥാകാരിക്ക് പിറന്നനാടുംഒരുന�ൊമ്പരമാണ.് അകലങ്ങളിൽഇരിയ്ക്കുമ്പോൾവിങ്ങിപ്പൊട്ടുന്നഒരുന�ൊ മ്പരക്കാറ്റായിഅതുതഴുകുമ്പോൾലണ്ടനിൽനിന്ന് നാട്ടി ലേക്കൊരുയാത്ര. പിന്നെനാട്ടിലൂടെപിന്നിട്ടവഴികളിൽ കാൽപ്പാടുകൾചേർക്കാൻഒരുയാത്ര.അവധിക്കാലത്ത് ജന്മനാട്ടിൽതങ്ങാൻചുറ്റുംമരങ്ങളുംപൂക്കളുംഫലവൃഷങ്ങ ളുംനിറഞ്ഞപർണശാലയെന്ന് വിശേഷിക്കുന്നഒരുക�ൊച്ചു വീട് തീർത്തിട്ടുണ്ട്. എസ.് പി.സി.എസ് പ്രസിദ്ധീകരിക്കുന്ന അരയാലിന്റെഇലകളുടെപ്രകാശനത്തിനുശേഷം. പ്രിയ പ്പെട്ടവരെ..തിരിച്ചുവരാനായിഒരുയാത്ര..... ക�ോപിതയുടെശിഥിലചിന്തകൾ എസ.് ശാരദാമ്മാൾ പ്രൊഫ. ദേശികം രഘുനാഥൻ പത്താം കല്ല്, നെടുമങ്ങാട് അശ്വത ി:ഗൃഹത്തിൽമംഗളകർമ്മം നടക്കും.കുടുംബത്തിൽപലവിധനന്മ കളുണ്ടാ കും.ബന്ധുക്കളാൽപ്രശംസി ക്കപ്പെടും.ആത്മാർത്ഥതയുള്ളസുഹൃ ത്തുക്കൾവന്നുചേരും . ഭരണി:മത്സരങ്ങളിൽപങ്കെടുക്കും. ഭാഗ്യങ്ങൾപലരൂപത്തിലുംവന്നുചേ രും. വിദ്യാഭ്യാസ പുര�ോഗതിയുണ്ടാ കും.സുഹൃത്തുക്കളാൽമനസിന് സ ന്തോഷം. കാർത്തിക:എഴുത്തുകാർക്ക് പുര സ്കാരങ്ങൾലഭിക്കും.വാക്ചാതുര്യ ത്താൽഅംഗീകാരംനേടും.ബന്ധുജ നങ്ങളാൽപലവിധവിഷമതകൾഉ ണ്ടാകും. ര�ോഹിണി : കുടുംബാഭിവൃദ്ധിയു ണ്ടാകും.ഉദാരമനസ്കതയ�ോടെപ്ര വർത്തിക്കും.വിദേശത്ത് ജ�ോലിക്കാ യിപ�ോകാനാഗ്രഹിക്കുന്നവർക്ക് കാ ര്യസാധ്യത. മകയിരം:രാഷ്ട്രീയരംഗത്ത് പ്രവർ ത്തിക്കുന്നവർക്ക് ജനപ്രീതിയുംപ്രശം സയുംലഭിക്കും.വിദേശത്ത് ജ�ോലി ക്കായി പ�ോകാനാഗ്രഹിക്കുന്നവർ ക്ക് അനുകൂലമായസന്ദർഭം. തിരുവാതിര:ഉന്നതരിൽനിന്നും അഭിനന്ദനപ്രവാഹമുണ്ടാകും.വിദേ ശത്ത് പ�ോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാധ്യത.ഭാഗ്യാനുഭവങ്ങൾപ ലരൂപത്തിലുംവന്നുചേ രും. പുണർതം : ഉപരിപഠനത്തിനാ യി വിദേശത്ത് പ�ോകാൻആഗ്രഹി ക്കുന്നവർക്ക് നല്ല സമയം.സർക്കാ രിൽനിന്ന് പെൻഷനുംമറ്റുആനുകൂല്യ ങ്ങൾക്കായിഅപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. പൂയം:ചുറുചുറുക്കോടെഎല്ലാകാര്യ ങ്ങളുംചെയ്തുതീർക്കും.ഉപരിപഠന ത്തിന് പ്രവേശനംലഭിക്കും.സ്വയം ത�ൊഴിൽചെയ്യുന്നവർക്ക് അൽപ്പംത ടസംഅനുഭവപ്പെടും .കേസുകളിൽവി ജയം. ആയില്യം:നൃത്ത,സംഗീതമത്സര ങ്ങളിൽപങ്കെടുക്കുന്നവർക്ക് വിജയ സാധ്യത.എഴുത്തുകാർക്ക് പുരസക ് ാ രങ്ങൾലഭിക്കും.സുഹൃത്തുക്കളാലും ബന്ധുക്ക ളാലുംപ്രശംസിക്കപ്പെടും. മകം:പഠനത്തിൽശ്രദ്ധചെലുത്തും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ ക്ക് ജനപ്രീതിയും പ്രശംസയും ലഭി ക്കും.സന്താനങ്ങൾക്ക് ഉയർച്ച. പൂരം:സുഹൃത്തുക്കളെസമയത്തി ന് സഹായിക്കാൻകഴിയാതെവരും. സാമർത്ഥ്യത്തോടുകൂടിഎല്ലാകാര്യ ങ്ങളിലുംവിജയംകണ്ടെത്തും.പാർ ട്ടിപ്രവർത്തകർക്ക് ജനപ്രീതിയുംപ്ര ശംസയും. ഉത്രം : വിദ്യാഭ്യാസ പുര�ോഗതി ഉ ണ്ടാകും. വിദേശത്ത് ജ�ോലിക്കായി പ�ോകാൻആഗ്രഹിക്കുന്നവർക്ക് കാ ര്യപ്രാപ്തിയുടെസമയം.ഗൃഹത്തിൽമം ഗളകർമ്മത്തിന് സാദ്ധ്യത. അത്തം:സത്യസന്ധമായപ്രവർ ത്തികളാൽഅംഗീകാരവുംപ്രശസ്തി യും.നൃത്തസംഗീതമത്സരങ്ങളിൽപ ങ്കെടുക്കുന്നവർക്ക് പുരസക ് ാരങ്ങളുംധ നാഗമനവും. ചിത്തിര:ത�ൊഴിലഭിവൃദ്ധിയുണ്ടാ കും.വലിയപ്രയത്നങ്ങൾ കൊണ്ട് വി ജയംകണ്ടെത്തുന്നസംരംഭങ്ങൾഉ ണ്ടാകും. ഐ.ആംഭാസിഅടൂർ ബി.ഹരികുമാർ ഇന്നലെകളിലെ സമ്പൽസമൃദ്ധിയു ടെഎല്ലാസൽഫല ങ്ങളുംകൊയ്തെടുത്ത യാളാണ് അടൂർ ഭാ സി.അദ്ദേഹംഅഭി നയിച്ചചിത്രങ്ങളെ കുറിച്ചുള്ള വിലയി രുത്തൽഅക്ഷരാർ ത്ഥത്തിൽമലയാള സിനിമയുടെചരിത്ര ത്തിലേക്കൊരു എ ത്തിന�ോട്ടമാണ.് പ്രസാധകർ:പ്രഭാത് ബുക്സ് ,₹115 ജീവിതംവായിക്കുന്നകഥകൾ എഡിറ്റർ:കടാതിഷാജി മലയാള സാഹിത്യ ല�ോകത്ത് അടയാള പ്പെട്ടപന്ത്രണ്ട് കഥാകൃ ത്തുക്കളുടെഏറ്റവുംപു തിയരചന.സമാനത കളില്ലാത്തജീവിതാനു ഭവങ്ങൾ ക�ൊണ്ട് ജീവി തത്തെ വ്യത്യസ്തമായി വായിച്ചെടുക്കുന്നുഇതി ലെഓര�ോകഥയും. പ്രസാധകർ:യെസപ്ര ് സ് ബുക്സ് , ₹ 80 കാക്കപ്പൂവ് ഡ�ോ.സരസ്വതിശർമ്മ സ്ത്രീമനസിന്റെസങ്കീർ ണതകൾ തേടുന്ന പ തിനാറ് കഥകളുടെസ മാഹാരം.പുതുതലമുറ അവഗണിക്കുന്നവൃദ്ധ ജനങ്ങൾസമൂഹത്തി ന് എങ്ങനെഅനിവാ ര്യമാകുന്നു എന്ന അ ന്വേഷണവും സമകാ ലികമായഉത്കണ്ഠക ളുംപങ്കുവയ്ക്കുന്നരച നകൾ. പ്രസാധകർ:യെസ് പ്രസ് ബുക്,സ് ₹80 ച�ോതി:ജ�ോലിഅന്വേഷിക്കുന്ന വർക്ക് അൽപ്പംഅകലെയുള്ളകമ്പ നികളിൽലഭിക്കും.മാതാവിന�ോട് സ് നേഹംകാണിക്കുമെങ്കിലും സഹ�ോദ രങ്ങളുമായുള്ളബന്ധംസുഗമമാകില്ല. ആത്മാർത്ഥതയുള്ളസുഹൃത്തുക്കളെ ലഭിക്കും. വിശാഖം:എഴുത്തുകാർക്ക് കർമ്മ മേഖലയിൽഉയർച്ച.ലുബധ ് മായിചെ ലവഴിക്കുമെങ്കിലുംസത്കർമ്മങ്ങൾ ക്കായിധാരാളംധനംചെലവിടും.ബാ ങ്കിൽല�ോണിന് അപേക്ഷിച്ചിട്ടുള്ളവർ ക്ക് ലഭിക്കും.അടിക്കടിയാത്രചെയ്യേ ണ്ടതായിവരും. അനിഴം:വാക് ചാതുര്യത്താൽപാർ ട്ടിപ്രവർത്തകർക്ക് ജനപ്രീതിയുംപ്ര ശംസയുംലഭ്യമാകും.ബുദ്ധികൂർമ്മത യാൽപലവിധപ്രശന ് ങ്ങൾപരിഹരി ക്കും.വാഹനം,സ്വർണാഭരണങ്ങൾ എന്നിവസ്വന്തമാക്കും. തൃക്കേട്ട:ശത്രുക്കളെവിജയിക്കും. ജനപ്രതിനിധികൾക്ക് ഉന്നതസ്ഥാ നപ്രാപ്തി.ത�ൊഴിലഭിവൃദ്ധിയുണ്ടാകും. ക്ഷേത്രദർശനം,തീർത്ഥാടനംമുതലാ യവയക്കു ് ള്ളഅവസരം. മൂലം:അധികചെലവുകൾവരും. ബാങ്കിൽല�ോൺ,പെൻഷൻമുതലാ യവക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭി ക്കാനുള്ളസാധ്യത.കലാമത്സരങ്ങ ളിൽപങ്കെടുക്കുന്നവർക്ക് പുരസക ് ാര ങ്ങൾലഭിക്കും. പൂരാടം:ചിലസമയങ്ങളിൽകടു ത്ത പ്രയാസങ്ങൾ അനുഭവപ്പെടും. വിവാഹംകഴിഞ്ഞ് പിണങ്ങിക്കഴിയു ന്നവർകൂടുതൽപ്രശന ് ങ്ങളിൽപ്പെടാ തെസൂക്ഷിക്കണം. ഉത്രാടം:ഗൃഹംനിർമ്മിക്കാൻആ ഗ്രഹിക്കുന്നവർക്ക് അനുയ�ോജ്യമാ യകാലം.അധികചെലവുകൾവരാ നുള്ളസന്ദർഭംകാണുന്നു.അൽപ്പം കടംവരാനിടയുണ്ട്.ചിലസുഹൃത്തു ക്കൾപിണങ്ങും. തിരുവ�ോണം:കുടുംബാഭിവൃദ്ധി യുണ്ടാകും.ഭാഗ്യാനുഭവങ്ങൾക്കുള്ള അവസരം. കുടുംബക്കാർ പ്രശംസി ക്കുന്നരീതിയിൽഇടപെടും.ശത്രുക്ക ളുണ്ടാകും. അവിട്ടം : സ്വകാര്യ മേഖലയിൽ തൊഴിൽചെയ്യുന്നവർക്ക് ധനാഭിവൃ ദ്ധിയുടെസമയം.ഉപരിപഠനത്തിനാ യിവിദേശത്ത് ജ�ോലിക്ക് ശ്രമിക്കുന്ന വർക്ക് കാര്യപ്രാപ്തി.കർമ്മരംഗത്ത് ഉ യർച്ച. ചതയം:അടിക്കടിയാത്രചെയ്യേ ണ്ടതായിവരും.സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.സന്താനങ്ങളാൽമാ നസികമായസമ്മർദ്ദമുണ്ടാകും.തീർ ത്ഥയാത്രയ്ക്ക് സാധ്യത. പൂരുരുട്ടാതി:കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശംസയുംവിജ യസാധ്യതയും. ഗൃഹത്തിൽമംഗളകർ മ്മത്തിന് സാദ്ധ്യത.മനസിനിണങ്ങി യജീവിതപങ്കാളിയെകണ്ടെത്തും. ഉതൃട്ടാതി : ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. സർ ക്കാർ ഉദ്യോഗസ്ഥർ കരിയറിൽ തിളങ്ങും. മാനസിക വിഷമതകൾ ഉണ്ടാകും. രേവതി:കാര്യവിജയമുണ്ടാകും.യാ ത്രകൾക്ക് തടസംഅനുഭവപ്പെടും.കു ടുംബത്തിൽ നിന്നും മാറിത്താമസി ക്കേണ്ടതായിവരും.ശത്രുക്കളുമായി ബി.ഷിഹാബ് കവിത തിരഞ് ഞെടുത്തകഥകൾ മകരമാസക്കുളിരിൽമാവുകളുംപൂവിടുന്നു.ലണ്ടനിൽനി ന്ന് ചങ്ങനാശ്ശേരിയിലെവീട്ടിൽഎത്തുന്നത് പതിവുപ�ോ ലെരണ്ടുമൂന്നുവർഷംകൂടുമ്പോൾഉണ്ടാവാറുള്ളഗൃഹാതു രത്വത്തിന്റെഉൾവിളിയ�ോടെയായിരുന്നു.'മണിവത്തൂരി ലെആയിരംശിവരാത്രികൾ"എന്നപ്രശസ്തന�ോവലി ന്റെമുപ്പതാംപിറന്നാൾവേളയിൽജന്മനാട്ടിൽവെച്ച് പു തിയ�ൊരുന�ോവൽഎഴുതിപൂർത്തിയാക്കുമെന്നുംഅ വർകരുതിയിരുന്നില്ല. ''എന്നെക്കൊണ്ട് ആരൊക്കെയ�ോ പിറന്നനാടിനെ ക്കുറിച്ച് എഴുതിക്കുകയായിരുന്നു.അച്ഛന്റെകാതിൽകിട ന്നസ്വർണക്കടുക്ക ൻ ല�ോക്കറ്റായിമാലയിൽക�ോർത്തി രുന്നു.അറിയാതെഅതിൽ ചുംബിച്ചപ്പോൾമൺമറഞ്ഞ വരുടെഅദൃശ്യസാന്നിധ്യംഅനുഭവപ്പെട്ടു.ഷഷ്ഠിപൂർത്തി യിലെത്തിയഞാൻജനിച്ചുവളർന്നനാടിന് നൽകുന്നപ്ര ണാമമാണ് ഈ ന�ോവൽ. ഭഗവത്ഗീതയെ അടിസ്ഥാന മാക്കിയുള്ളന�ോവലിൽക�ൊഴിഞ്ഞുവീണജന്മങ്ങളുംജീ വിതത്തിന്റെനിരർത്ഥകതയുമെല്ലാംകടന്നുവരുന്നു.ഇ തെന്റെആത്മകഥാംശംനിറഞ്ഞുനിൽക്കുന്ന ന�ോവലാ യിരിക്കും.ന�ോവൽ രചനയുടെഭാഗമായി മഹാഭാരതയു ജാതകഫലം പാട് കാണുന്നുണ്ടെങ്കിലും രു കാഴ്ചയില്ലാത്തതാണെന്റെദുഃഖം എത്രനടന്നിട്ടുംഅകക്ക ണ്ണിലേക്കുള്ളദൂരം കുറയുന്നില്ല വരികൾക്കിടയില�ൊന്നുംവായിക്കാനുമാകുന്നി ല്ല കാണെക്കാണെതാത്പര്യംനേർത്തുനേർത്തുവരുമ്പോൾ സാധുക്ക ൾക്കും,ത്യാഗികൾക്കും സൂഫികൾക്കുമ�ൊപ്പംഞാൻനടന്നു ഞാനെന്നിലേക്കുന�ോക്കുമ്പോൾ സൂര്യനസ്തമിക്കുന്നആകാശങ്ങളിൽ വർണവിസ്മയങ്ങൾകാണുന്നുണ്ട് അനന്തനീലസാഗരങ്ങളും ഇന്ദ്രനീലാഭയുംകൈപിടിക്കുമ്പോൾ അതിനപ്പുറംകാണുന്നൊരു മയിൽപ്പീലിതുണ്ടുമാത്രം അഹംബ�ോധമല്പാല്പമല ിയുമ്പോൾ തമ�ോഗർത്തങ്ങൾക്കപ്പുറത്ത് അവന്റെസാമീപ്യം എന്നെഹർഷപുളകിതനാക്കുന്നുണ്ട് ദൃശ്യാതീതങ്ങളിൽവിസ്മയങ്ങൾക്ക് കാത�ോർക്കുമ്പോൾ കാണാൻകഴിഞ്ഞില്ലെങ്കിലും ഓര�ോനിമിഷവുംഅവന് റെസാമീപ്യം ആവ�ോളംനുകരുന്നുണ്ട് ഞാൻ ഇന്ദ്രിയപരിമിതിനരജന്മദുഃഖമായ് എന്നിലെന്നുംനിറയുമ്പോൾ ആയിരംവിസ്മയഗാഥകൾകേട്ടുഞാൻ ഇരുട്ടാൽഇരുട്ടിൽതപ്പിതടയുമ്പോൾ സങ്കല്പതിരമാലകൾക്കപ്പുറമവൻ അനന്തനീലസാഗരമായ് പരിലസിക്കുകയാവാം. എങ്കിലുംകൺവെട്ടത്തെപുകമറ ഒരുചെറുകാറ്റിലലിയുവ�ോളംകാത്തിരിക്കുന്നുഞാൻ. CMYk ഡ�ോ. ഓമന ഗംംഗാധരൻ ഫ�ോട്ടോ: ശ്രീകുമാർആലപ്ര CMYk എഴുത്ത് ന്യൂയ�ോർക്കിലെ ല�ോംഗ് ഐലന്റിൽതുടങ്ങി ചങ്ങനാശ്ശേരിയിൽഅവസാനിക്കുന്ന ഓർമ്മകളാണ് 'അരയാലിന്റെഇലകൾ"എന്നആത്മകഥാംശം നിറഞ്ഞന�ോവലിനെ സമ്പന്നമാക്കുന്നത് 2016 ജനുവരി 31 ഞായർ 4 CMYk Lucky അ St ജarു ◗അനുപമ ◗ ജ്യോതി ലയാളസിനിമയിലെമിന്നുംതാരംആരെന്ന് ച�ോദിച്ചാൽഅതി ന് സംശയംവേണ്ട-അജുവർഗീസ് തന്നെ.നായകന്മാർആരൊ ക്കെവന്നുപ�ോയാലുംഅജുവിന്റെകസേരഅജുവിന് വേണ്ടിഒഴി ഞ്ഞുതന്നെകിടക്കും. എല്ലാംഭാഗ്യം ഇതൊന്നുംഎന്റെമാത്രംകഴിവ് കൊണ്ടല്ല.നല്ലടീമിന്റെഭാഗമായിഎ ന്നതുകൊണ്ടാണ് വിജയങ്ങൾതേടിയെത്തുന്നത.് പിന്നെഅഭിനയിച്ച ചിത്രങ്ങളൊക്കെവിജയിക്കുന്നുവെന്നതിൽനല്ലസന്തോഷമുണ്ട്,അ തൊരുഭാഗ്യമായികാണുന്നു.ടൂകൺട്രീസുംഅടികപ്യാരേകൂട്ടമണി യുംനല്ലഅഭിപ്രായങ്ങളാണ് നൽകുന്നത.് സിനിമഒരുമായികല�ോക മാണ.് അവിടേക്ക് വരാൻകഴിയുകഎന്നത് ഭാഗ്യമാണ.് കഴിവുള്ളഒരു പാട് ആളുകൾനമുക്ക് ചുറ്റുമുണ്ട്.പക്ഷേഇവിടേക്ക് തിരഞ്ഞെടുക്കപ്പെടു കവളരെചുരുക്കംപേരും. എല്ലാജനറേഷനിലും അജു വർഗീസ് എന്റെ വേഷങ്ങളുടെ ക്രെഡിറ്റ് ആസിനിമകളുടെഎഴുത്തുകാർക്കുംസം വിധായകർക്കുമാണ.് ഇതുവരെഞാൻചെയ്തിരിക്കുന്നതെല്ലാംനായക ന�ൊപ്പംവാല് പ�ോലെനടക്കുന്നകഥാപാത്രങ്ങളാണ.് അത് കൃത്യമായി പ്ലേസ് ചെയ്യുന്നത് ക�ൊണ്ടാണ് ആകെമിസ്ട്രിനന്നായിഎന്ന് പ്രേക്ഷ കർപറയുന്നത.് നല്ലസംവിധായകരുടെകൈകളിലെഒരുഉപകരണം മാത്രമാണ് ഞാൻ. ഒരിക്കലുംഒന്നിനെയുംച�ോദ്യംചെയ്യാത്തആളാണ് ഞാൻ.അഭി നയംമെച്ചപ്പെടുത്താൻഇങ്ങനെചെയ്തോട്ടെ,അല്ലെങ്കിൽഇങ്ങനെപ റഞ്ഞോട്ടെഎന്ന് ച�ോദിക്കും.അതിലപ്പുറംഒരുഇടപെടലുംനടത്താറി ല്ല.ഞാന�ൊരുപുതിയആളാണ് എന്നബ�ോദ്ധ്യംഎനിക്കുണ്ട്.അതിന നുസരിച്ച് കഴിയുന്നതുംഒതുങ്ങിനിൽക്കാനാണ് ശ്രമിക്കുന്നത.് സിനിമതന്നെലഹരി സിനിമയല്ലാതെ മറ്റൊന്നിനെക്കുറിച്ചുമിപ്പോൾചിന്തയില്ല.ഞാൻഎൻ ജിനിയറിംഗ് പഠിച്ചവ്യക്തിയാണ.് പക്ഷേജ�ോലിബാങ്കിലായിരുന്നു.ഹ്യൂ മൻറിസ�ോഴ്സസിൽവളരെരസമുള്ളജ�ോലി.എന്നാലുംസിനിമഅതി നുംമീതെഎന്നെഭ്രമിപ്പിച്ചുക�ൊണ്ടിരുന്നു.ക�ോളേജിൽപഠിക്കുന്നകാ ലത്ത് തന്നെസിനിമമനസിലുണ്ടായിരുന്നു.പക്ഷേഅന്ന് വിനീത് എഴു ത്ത് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.പുള്ളിഎഴുതിക്കഴിയാറായിഎന്ന വാരാന്ത്യ സിനിമ റിഞ്ഞതുംഞാൻജ�ോലിരാജിവച്ചു.പിന്നീടിങ്ങോട്ട് ഭാഗ്യവശാൽര ക്ഷപ്പെട്ടുപ�ോകുന്നു. അഭിനയസാദ്ധ്യതവേണം എഴുത്തുകാരുടെയുംസംവിധായകരുടെയുമ�ൊക്കെമനസിൽവരു ന്നമുഖങ്ങളാണ് പിന്നീട് കഥാപാത്രങ്ങളാകുന്നത.് അവര�ൊക്കെ ചിലകഥാപാത്രങ്ങളിൽഎന്റെമുഖംകാണുന്നു.നമ്മുടെചിലഭാവ ങ്ങൾ,ചേഷ്ടകൾഒക്കെഇഷ്ടപ്പെട്ടിട്ടായിരിക്കാംഅങ്ങനെത�ോന്നു ന്നത.് അഭിനയസാദ്ധ്യതയുള്ളവേഷങ്ങള�ൊന്നുംഞാൻചെയ്തിട്ടില്ല. 1983എന്നചിത്രത്തിൽഅഭിനയിക്കാൻഒരുപാട് ക�ൊതിച്ചതാ ണ്.എബ്രിഡ് ഷൈൻഎന്നെചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതുമാണ.് ഒരുദിവസംഅഭിനയിക്കുകയുംചെയ്തു.പക്ഷേ ചിലസാങ്കേതികകാ രണങ്ങൾക�ൊണ്ട് അതെനിക്ക് മുഴുമിപ്പിക്കാൻകഴിഞ്ഞില്ല.ഷൂട്ട് ചെ യ്ത ഭാഗങ്ങൾനീക്കംചെയ്യേണ്ടിവന്നു.ഏറെവിഷമംത�ോന്നിയസ ന്ദർഭമായിരുന്നുഅത.് നമുക്ക് ആഗ്രഹിക്കാം,സ്വപ്നംകാണാം.പ ക്ഷേഇന്നസിനിമയിൽഅഭിനയിക്കണമെന്ന് തീരുമാനിക്കാനാ വില്ല.അത് തനിയെവന്നുചേരുന്നതാണ.് അതിനെഭാഗ്യമെന്നോ വിധിയെന്നോഈശ്വരനിശ്ചയമെന്നോഒക്കെപറയാം. ഞെട്ടിപ്പിച്ച ബിജുവേട്ടൻ ബിജുവേട്ടൻഒരുസംഭവമാണ.് പുള്ളിഎന്നെഞെട്ടിച്ചുകളഞ്ഞിട്ടു ണ്ട്.'വെള്ളിമൂങ്ങ"യിൽമാമച്ചൻപാച്ചനെഡൽഹികാണിക്കാൻ ക�ൊണ്ടുപ�ോകുന്നസീനിലായിരുന്നുഅത.് ഞങ്ങൾഇന്നോവയിൽ ഇന്ത്യാഗേറ്റ് വഴിപ�ോകുന്നരംഗമാണ.് ആസീനിൽആദ്യംഡയല�ോ ഗ് കുറിച്ചിരുന്നില്ല.റിഹേഴ്സലിൽസംവിധായകൻജിബുവേട്ടൻപ റഞ്ഞു.''ബിജു,ആസീനിൽഎന്തെങ്കിലുംലിപ് ഇട്ടോ.നമുക്ക് ഫി ല്ല് ചെയ്യേണ്ടിവരും.""ബിജുവേട്ടൻതലയാട്ടി. അങ്ങനെഷ�ോട്ട് തു ടങ്ങി.ഇന്ത്യാഗേറ്റ് കണ്ടപ്പോൾഞാൻച�ോദിച്ചു.''ഗേറ്റ് മാത്രമേയു ള്ളോമതിലില്ലേ?""അപ്പോൾചേട്ടൻപറഞ്ഞു.''മിണ്ടാതിരിയെടാ"". പിന്നെഒരുസെക്കൻഡ് കഴിഞ്ഞ് പുള്ളിതന്നെഒന്ന് തിരിഞ്ഞുന�ോ ക്കിയിട്ട് പറഞ്ഞു.''പറഞ്ഞത് പ�ോലെമതിലില്ലല്ലോ.""ഈഡമ്മിഡ യല�ോഗ് അതേപ�ോലെതന്നെസിനിമയിൽഉപയ�ോഗിക്കാൻതീരു മാനിച്ചു.വെറുതേപറയുന്നഒരുഡയല�ോഗിൽപ�ോലുംഇത്രയുംഹ്യൂ മർവരുത്താൻകഴിയുന്നഒരുവ്യക്തിയെഞാൻവേറെകണ്ടിട്ടില്ല. എവിടെയ�ോഞാനുണ്ട് യഥാർത്ഥ ജീവിതത്തിൽ ഞാൻഎങ്ങനെയാണ�ോഅതേപ�ോലെ യുള്ളകഥാപാത്രങ്ങളാണ്കൂടുതലും.അടിച്ചുപ�ൊളിച്ചുനടക്കുന്നപ യ്യൻസ് മട്ടിലുള്ളകഥാപാത്രങ്ങളാണ് കൂടുതൽചെയ്തിരിക്കുന്നത.് വൈകാതെതന്നെഈ'ക�ോളേജ് പരിപാടികൾ"നിറുത്തുന്നതാ ണ്.'വടക്കൻസെൽഫി"യിലെപ�ോലെചെറിയകള്ളത്തരങ്ങളുംകു ന്നായ്മയുംഒക്കെയുള്ളഒരുവ്യക്തിയാണ് ഞാൻ.ജീവിതത്തിലുംഅഭി നയത്തിലുംഇത്തിരികൂടിസീരിയസ് ആകണമെന്നആഗ്രഹമുണ്ട്. അതിനുള്ളശ്രമത്തിലാണ.് ഇരട്ടക്കുട്ടികളുടെഅച്ഛനായില്ലേ.നല്ലൊ രുഭാര്യയുള്ളത് ക�ൊണ്ട് മാത്രമാണ് ഞാൻരക്ഷപ്പെട്ടുപ�ോകുന്നത.് വിജയ രഹസ്യം അടുത്തകാലത്ത് നന്നായിഓടിയസിനിമകളെല്ലാംപുതിയകാഴ്ച കൾസമ്മാനിച്ചചിത്രങ്ങളാണ.് അത് തിരക്കഥയിലായിരിക്കാം, ആശയത്തിലായിരിക്കാം,വിഷ്വലിലായിരിക്കാം.വ്യക്തിപരമായി ഞാൻഇഷ്ടപ്പെടുന്നത് എന്റർടെയ്ന്റ്മെന്റ്സിനിമകളാണ.് അത്തരം സിനിമകൾക്ക് വാണിജ്യമൂല്യമുണ്ട്.സാധാരണക്കാരൻസിനിമകാ ണാൻവരുന്നത് ആസ്വദിക്കാനാണ.് അതുക�ൊണ്ട് തന്നെആസ്വാദ നംമുന്നിൽകണ്ടുള്ളസിനിമകളെഞാൻഇഷട് പ്പെടുന്നു. എല്ലാചിത്രങ്ങളിലുംഅജു വർഗീസുണ്ട്. എല്ലാവേഷങ്ങളുംവളരെ വ്യത്യസ്തവും.ന്യൂജനറേഷനിലെ തിളങ്ങുന്നതാരത്തിന്റെ മനസിലെന്താണ് തകഴിയുടെ കാത്ത പുതിയ നിയമം: മമ്മൂട്ടി, നയൻതാര പ്രതിഭാ ഹരി ചന:തകഴി,തിരക്കഥ:ഡ�ോ:പി.കെഭാഗ്യ കാശ,് വേണുഅമ്പലപ്പുഴ,അഡ്വ:ഗണേഷ് ലക്ഷ്മി,സംവിധാനം:എൻ.എൻ.ബൈജു, കുമാർ,അയമ് നംസാജൻ,രവിവാഴയിൽ,പ്ര കാമറ:ബിജുകൃഷ്ണൻ,എഡിറ്റർ:രതീഷ് രാ ണവ് നാരായണൻ,സുലുകൃഷ്ണ,ഹരികൃഷ്ണൻ, ജപ്പ,കല:സത്യദേവ് കഞ്ഞിപ്പാടം,മേക്ക പ്രശാന് ശ്രീ ത് ധർ,ദൃശ്യാരാജ,് ദൃശ്യാഅനിൽ പ്പ്: സൽമനാസർ,പ്രതിഭാഹരി,പി.ജയപ്ര എന്നിവരുംഅഭിനയിക്കുന്നു. കരിങ്കുന്നംസിക്സസ് മഹേഷിന്റെ പ്രതികാരം: ഫഹദ് ഫാസിൽ 'ഫയർമാന് "ശേഷംദീപുകരു ണാകരൻ സംവിധാനം ചെയ്യു ന്നസിനിമയാണ് കരിങ്കുന്നംസി ക്സസ.് മഞ്ജുവാര്യരാണ് നായിക. ചിത്രത്തിൽ മഞ്ജു ഒരു വ�ോളി ബ�ോൾക�ോച്ചായിട്ടാണ് അഭിന യിക്കുന്നത.് രാജേഷ് പിള്ളസം വിധാനംചെയ്ത'വേട്ട"എന്നചി ത്രത്തിന് ശേഷംഅരുൺലാൽ രാമചന്ദ്രൻതിരക്കഥയെഴുതുന്ന ചിത്രമാണ് കരിങ്കുന്നംസിക്സ സ്.ഇന്ത്യൻവ�ോളിബ�ോൾടീംപ രിശീലകനായഹരിലാൽആണ് ചിത്രത്തിനായിമഞ്ജുവിനെപരി ശീലിപ്പിക്കുന്നത.് അനൂപ് മേന�ോൻ,ചെമ്പൻ വിന�ോദ,് നീരജ് മാധവ,് സുധീർ കരമന എന്നിവരും ചിത്രത്തി ലുണ്ട്.ജയകൃഷ്ണൻഗുമ്മുടിയാണ് ഛായാഗ്രഹണം.ജയലാൽമേ ന�ോനാണ് ചിത്രം നിർമ്മിക്കു ന്നത.് ആകാശവാണി കാവ്യാമാധവനെയുംവിജയ് ബാബു വിനേയുംകേന്ദ്രകഥാപാത്രങ്ങളാക്കി ക�ൊണ്ട് ഖാലിസ് മിലൻസംവിധാനം ചെയ്യുന്നചിത്രമാണ് ആകാശവാണി. ആകാശിന്റെയുംവാണിയുടെയുംദാ മ്പത്യജീവിതംകഥപറയുന്നസിനിമ യാണിത.് 'ഒരുക�ൊതുക് കണ്ടകഥ" എന്നാണ് ചിത്രത്തിന്റെടാഗ് ലൈൻ. ഇതിൽകാവ്യഒരുചാനൽഅവതാരി കയുടെവേഷത്തിലാണ് എത്തുന്നത.് സൈജുകുറുപ്പുംഒരുപ്രധാനകഥാപാ ത്രത്തെഅവതരിപ്പിക്കുന്നുണ്ട്.ഭാര്യ യുംഭർത്താവുംതമ്മിലുള്ളആത്മബ ന്ധമാണ് ചിത്രത്തിന്റെപ്രമേയം.ലാ ലുഅലകസ ് ,് ശ്രീജിത്ത് രവിതുടങ്ങി യവരുംഅഭിനയിക്കുന്നു.ചിത്രത്തിൽ രമ്യാ നമ്പീശൻഒരുഗാനവുംആല പി ക്കുന്നുണ്ട് . കാവ്യാമാധവൻ പാഷാണംഷാജി സ്മാർട്ട ്ബ�ോയ്സ് ഡ്രീംമേക്കേഴസ ് ് പ്രൊഡക്ഷ ൻസിന്റെബാന റിൽ എം.ആർ.അനൂപ് രാജ് രചനയും സം വിധാനവുംനിർവഹിക്കുന്നസമ് ാർട്ട് ബ�ോയ് സ് ഉടൻതിയേറ്ററിലെത്തും. എം.ആർ.അനൂപ് രാജ് രചനനിർവഹി ക്കുന്നു.ഛായാഗ്രഹണം:രാരീഷ് ജി.കുറുപ്,പ് ലൈൻ പ്രൊഡ്യൂസർ:അജിത് കുമാർ,സംഗീ തം:ഷഹീർഅബ്ബാസ,് ഗാനങ്ങൾ:അജ്മൽ ഖാൻഫക്റുദീൻ,കല:അജിത് കൃഷ്ണ,മേക്ക പ്പ്: പ്രദീപ് രംഗൻ,ക�ോസറ്് റ്യൂംസ:് റാണാപ്ര താപ,് പ്രൊഡക്ഷൻ കൺട്രോളർ:തൈക്കാ ട് രാധാകൃഷ്ണൻ,സ്റ്റിൽസ:് അരുൺകെ.ജ യൻ,പി.ആർ.ഒ:അയ്മനംസാജൻ.മാന വ്,പാഷാണംഷാജി,ലിമുഎം.ശങ്കർ,ഷം സീർഷാം,ന�ോബി,ജഗദീഷ,് ക�ൊച്ചുപ്രേ മൻ,സജിൻവർഗീസ,് ജൂബിനൈനാൻ,ന രിയാപുരംവേണു,രവിവാഴയിൽ,ഞെക്കാ ട് രാജ,് ഷാഹരിദാസ,് അഭിലാഷ,് റിനിരാ ജ്,കൽപ്പനഹുഡ,കനകലത എന്നിവർഅ ഭിനയിക്കുന്നു. CMYk വിശ്വസാഹിത്യകാരനായ തകഴിയുടെ പ്രിയ ഭാര്യ കാത്തയുടെ ഓർമ്മക്കുറിപ്പു കൾ സിനിമയാകുന്നു.തകഴിയുടെകാത്ത എന്നുപേരിട്ട ഈചിത്രം 'ഇലപ്പച്ച" ക്രിയേ ഷൻസിനുവേണ്ടി അഡ്വ. ഗണേഷ് കുമാർ നിർമ്മിക്കുന്നു . നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ നായ എൻ.എൻ.ബൈജു ആണ് സംവി ധായകൻ. കാത്തയായിമുൻ ആലപ്പുഴജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹ രിവേഷമിടുന്നു.നിരവധിചിത്രങ്ങളിലൂടെ ശ്രദ്ധേയനായപി.ജയപ്രകാശ് ആണ് ത കഴിയായി അഭിനയിക്കുന്നത്. തകഴിയി ലുംപരിസരങ്ങളിലുമായിചിത്രീകരണം പുര�ോഗമിക്കുന്നു. വിശ്വസാഹിത്യകാരനായതകഴിയുടെ ജീവിതത്തെയും,അദ്ദേഹത്തിന്റെകൃതിക ളേയുംഏറെസ്വാധീനിച്ചവ്യക്തിയാണ് കാ ത്ത.കൂടാതെല�ോകത്തെഏറ്റ വുംവലിയ പ്ര ണയജ�ോഡികളുമായിരുന്നുഇവർ. വയലാർ,പി.കേശവദേവ,് ജ�ോസഫ് മുണ്ടശ്ശേരി,പ�ൊൻകുന്നംവർക്കി,എം.പി. പ�ോൾ,കാരൂർ,സി.ജെ.ത�ോമസ,് ഡി.ഡി. കിഴക്കേമുറി,എൻ.ശ്രീകണ്ഠൻനായർ,എ ന്നീചരിത്രപരുഷന്മാരുംചിത്രത്തിൽകഥാ പാത്രങ്ങളായി എത്തും.വേണുഅമ്പലപ്പുഴ, അഡ്വ.ഗണേഷ് കുമാർ,അയമ് നംസാജൻ എന്നിവരാണ് അവതരിപ്പിക്കുന്നത്.കാത്ത യ്ക്ക് ശബ്ദംനൽകുന്നത് കാത്തയുടെ ചെറുമ കളായഐമആണ.് നിർമ്മാണംഅഡ്വ:ഗണേഷ് കുമാർ,ര
© Copyright 2026 Paperzz